Wishes

വിവാഹ മംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ!! (തോമസ് കൂവള്ളൂര്‍)
മലായാള സാഹിത്യത്തില്‍ ചരിത്രനോവലുകള്‍ വിരളമാണ്, വിശിഷ്യാ വിശ്വസാഹിത്യ പഠന പരമ്പരയില്‍പ്പെട്ടവ. ശ്രീ ജോണ്‍ ഇളമതയാണ് മലയാളത്തിലെ ഇത്തരം ചരിത്രസാഹിത്യ നോവലുകളുടെ കുലപതി എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷടം. ചരിത്രത്തെ നോവലിനോടടുപ്പിക്കുക ദുഷ്‌ക്കരമാണ്.കാലവും സമയവും കൃത്യമായി അളന്നുകൂട്ടി ഭാവനയുടെ മൂശയില്‍ ഊതിക്കാച്ചി രൂപം കൊടുക്കുന്ന പത്തരമാറ്റുള്ള തങ്കംപോലെ ഇവ നമ്മുടെ മുമ്പിലേക്കെത്തുബോള്‍ വിസ്മയത്തിന്റെ ഒരു ചെപ്പാണ് നാം തുറക്കുക.   ചരിത്രനോവലുകളായ 'മാര്‍ക്കോപോളോ', 'സോക്രട്ടീസ് ഒരു നോവല്‍',മഹാശില്പ്പിയായ മൈക്കിള്‍ ആന്‍ജലോയെപ്പറ്റി എഴുതിയ 'കഥപറയുന്ന കല്ലുകള്‍' എന്നിവയാണ് എന്നെ ഏറെ ആകര്‍ഷിച്ച ജോണിന്റെ ചരിത്ര നോവലുകള്‍. ഇവകൂടാതെ ചരിത്ര നോവലുകളായ ബാലഫറവോ ടുട്ടാന്‍ കാമൂണിപ്പെറ്റി എഴുതിയ'മരണമില്ലാത്തവരുടെ താഴ്‌വര','മോശ', സാമൂഹ്യ

More »

കാലിക്കറ്റ് സര്‍വകലാശാല ബി.ബി.എ റിസല്‍ട്ടില്‍ രണ്ടാം റാങ്ക് ദിവ്യ ചന്ദ്രന്
ഈ വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാല ബി.ബി.എ റിസല്‍ട്ടില്‍ ( 2015-18 ബാച്ച്) രണ്ടാം റാങ്ക് കരസ്ഥമാക്കിയ ദിവ്യ ചന്ദ്രന്‍. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ദിവ്യ മണലടി അട്ടംപുള്ളി വീട്ടില്‍ രാമചന്ദ്രന്റെയും  വിനിചന്ദ്രന്റെയും മകളാണ്.  ഭര്‍ത്താവ്: രമേശ്,ചെട്ടിപ്പള്ളിയാലില്‍ വീട്ടില്‍, കാഞ്ഞീരം. 8606460491  (ദാറുന്നജാത്ത് കോളേജ് ജേണലിസം

More »

വിവാഹ മംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ!! (തോമസ് കൂവള്ളൂര്‍)

മലായാള സാഹിത്യത്തില്‍ ചരിത്രനോവലുകള്‍ വിരളമാണ്, വിശിഷ്യാ വിശ്വസാഹിത്യ പഠന പരമ്പരയില്‍പ്പെട്ടവ. ശ്രീ ജോണ്‍ ഇളമതയാണ് മലയാളത്തിലെ ഇത്തരം ചരിത്രസാഹിത്യ നോവലുകളുടെ കുലപതി എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷടം. ചരിത്രത്തെ നോവലിനോടടുപ്പിക്കുക ദുഷ്‌ക്കരമാണ്.കാലവും സമയവും കൃത്യമായി

കാലിക്കറ്റ് സര്‍വകലാശാല ബി.ബി.എ റിസല്‍ട്ടില്‍ രണ്ടാം റാങ്ക് ദിവ്യ ചന്ദ്രന്

ഈ വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാല ബി.ബി.എ റിസല്‍ട്ടില്‍ ( 2015-18 ബാച്ച്) രണ്ടാം റാങ്ക് കരസ്ഥമാക്കിയ ദിവ്യ ചന്ദ്രന്‍. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ദിവ്യ മണലടി അട്ടംപുള്ളി വീട്ടില്‍ രാമചന്ദ്രന്റെയും വിനിചന്ദ്രന്റെയും മകളാണ്. ഭര്‍ത്താവ്: