USA
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനുള്ള പോരാട്ടത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിജയം. 15 സ്റ്റേറ്റുകളിലേക്ക് നടന്ന സൂപ്പര്‍ ട്യൂസ്‌ഡേ പോരാട്ടത്തില്‍ ഫലംവന്ന 11 ഇടത്തും ട്രംപ് വിജയിച്ചു. വെര്‍മോണ്ടില്‍ മാത്രമാണ് നിക്കി ഹാലിക്ക് നേരിയ മുന്നേറ്റമുണ്ടായത്. യുഎന്‍ അംബാസഡര്‍ കൂടിയായ നിക്കി ഹാലി വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയെങ്കിലും സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ തുടക്കം മുതല്‍ ട്രംപിന്റെ മുന്നേറ്റമാണുണ്ടായത്.14 സ്റ്റേറ്റുകളിലും ജയിച്ചാണ് ബൈഡന്റെയും മുന്നേറ്റം. അലബാമ, കൊളറാഡോ, അര്‍ക്കന്‍സസ്, മെയ്ന്‍, നോര്‍ത്ത് കരോലിന. ഒക്ലഹോമ, ടെന്നസി, ടെക്‌സസ്, വെര്‍ജീനിയ, മസാച്ചുസെറ്റ്‌സ്, മിനസോട്ട എന്നിവിടങ്ങളിലാണ് ട്രംപിന് അനുകൂലമായി വിധിയെഴുതിയത്. ഇതോടെ പ്രസിഡന്റ്
വെള്ളം അലര്‍ജിയുണ്ടാക്കുന്ന ഒരു അവസ്ഥ. അമേരിക്കയിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള യുവതിയ്ക്കാണ് അപൂര്‍വ രോഗാവസ്ഥ. ലോറന്‍ മോണ്ടെഫസ്‌കോ എന്ന യുവതിയാണ് തന്റെ ശാരീരികാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത്. അക്വാജെനിക് ഉര്‍ട്ടികാരിയ എന്നാണ് ഈ രോഗാവസ്ഥയെ അറിയപ്പെടുന്നത്. വെള്ളം ശരീരത്തില്‍ വീഴുന്നതോടെ ദേഹത്ത് ചുണങ്ങുകള്‍ രൂപപ്പെടും. ഇതേ തുടര്‍ന്നുള്ള ചൊറിച്ചില്‍ ഒരു മണിക്കൂര്‍
അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളും അവരുടെ പ്രസിഡന്‍ഷ്യല്‍ പ്രൈമറികളും കോക്കസുകളും നടത്തുന്ന സൂപ്പര്‍ ചൊവ്വാഴ്ച മാര്‍ച്ച് 5ന്. 15 സംസ്ഥാനങ്ങളിലാണ് സൂപ്പര്‍ ചൊവ്വാഴ്ച ദിവസം തിരഞ്ഞെടുപ്പ് നടക്കുക. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ യുഎസ് മുന്‍ പ്രസിഡന്റ് ട്രംപാണ് മുന്‍നിരയിലുള്ളത്. എതിരാളിയായ മുന്‍ സൗത്ത് കരോലൈന ഗവര്‍ണര്‍ നിക്കി ഹേലിയേക്കാള്‍ ഭൂരിപക്ഷം ട്രംപ് അനായാസം
കൊലപാതക കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. നാല് പതിറ്റാണ്ടിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷം ഫിലാഡല്‍ഫിയ സ്വദേശിയായ വില്യം ഫ്രാങ്ക്‌ലിന്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. അദ്ദേഹം തെറ്റ് ചെയ്യാതെ ശിക്ഷയനുഭവിക്കുകയായിരുന്നു എന്ന് ജഡ്ജി വിധിച്ചു. 1980 ല്‍ ഫിലാഡല്‍ഫിയയില്‍ നടന്ന കൊലപാതകത്തിനാണ് ഫ്രാങ്ക്‌ലിന്‍ ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ ബുധനാഴ്ച ജഡ്ജി
സര്‍ജറിക്കിടെ റോബോട്ട് അവയവത്തില്‍ ഗുരുതരമായി പൊള്ളലേല്‍പ്പിച്ചതിനെത്തുടര്‍ന്ന് ഭാര്യ മരിച്ചുവെന്നും 62 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് പരാതി നല്‍കി. യുഎസിലെ ഫ്‌ളോറിഡ സ്വദേശിയായ ഹാര്‍വി സുല്‍റ്റ്‌സര്‍ ആണ് മെഡിക്കല്‍ റോബോട്ടിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. കുടലിലെ കാന്‍സര്‍ ബാധയെത്തുടര്‍ന്ന് നടത്തിയ സര്‍ജറിക്കിടെയാണ് ഇയാളുടെ
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കരുതിയിലും അതിന് അമേരിക്ക നല്‍കുന്ന പിന്തുണയിലും പ്രതിഷേധിച്ച് തീ കൊളുത്തി ജീവനൊടുക്കിയ അമേരിക്കന്‍ സൈനികന്‍ തന്റെ വില്‍പത്രരത്തില്‍ സ്വത്ത് പലസ്തീനിലെ കുട്ടികള്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. അമരിക്കന്‍ വ്യോമ സേനാംഗമായ ആരോണ്‍ ബുഷ്‌നെല്‍ (25) ആണ് തന്റെ സമ്പാദ്യം പലസ്തീന്‍ ചില്‍ഡ്രന്‍സ് റിലീഫ്
പലതരം അലര്‍ജികളെ കുറിച്ച് നാം മുന്‍പ് കേട്ടിട്ടുണ്ട്. എന്നാല്‍ യുഎസിലെ മിനസോട്ടയിലുള്ള 34-കാരി ആലിസണ്‍ ടെന്നിസണ്‍ നേരിടുന്ന അലര്‍ജിയെ സംബന്ധിച്ച് പലര്‍ക്കും അറിവ് കാണില്ല. പുരുഷ ബീജമാണ് ഇവരില്‍ അലര്‍ജി സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇവര്‍ക്ക് വേദനാജനകവും, അസ്വസ്ഥതയും സമ്മാനിക്കുന്നു. അലര്‍ജി ബാധിച്ചതിനാല്‍ സെക്‌സില്‍
ഇസ്രയേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ അടുത്ത തിങ്കളാഴ്ചയോടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ന്യൂയോര്‍ക്കില്‍ മറുപടി പറയുകയായിരുന്നു ബൈഡന്‍. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വാഷിങ്ടണിലെ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍
പലസ്തീനെ സ്വതന്ത്രമാക്കുക എന്നു മുദ്രാവാക്യം മുഴക്കി ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ സ്വയം തീ കൊളുത്തി അമേരിക്കന്‍ സൈനികന്‍. പൊള്ളലേറ്റ യുഎസ് നാവിക സേനാംഗം ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വാഷിങ്ടണിലെ ഇസ്രയേല്‍ എംബസിക്ക് മുന്നിലായിരുന്നു സൈനിക വേഷത്തിലെത്തിയ യുവാവിന്റെ പ്രതിഷേധം. ഉടന്‍ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്യൂട്ടിയിലുള്ള നാവികനാണ്