Australia

സിഡ്‌നി ഷോപ്പിങ് സെന്റര്‍ ആക്രമണം ; ധീരതയ്ക്കുള്ള അംഗീകാരമായി രണ്ട് വിദേശികള്‍ക്ക് പൗരത്വം നല്‍കിയേക്കും

സിഡ്‌നി ഷോപ്പിങ് സെന്റര്‍ ആക്രമണത്തില്‍ പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന് പൗരത്വം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ പാകിസ്ഥാനിയായ സുരക്ഷാ ഉദ്യോഗസ്ഥന്

 

More »

Association

ക്രിസ്തുമസ് ന്യൂ ഇയര്‍ എക്യുമെനിക്കല്‍ കരോള്‍ സന്ധ്യ സംഘടിപ്പിച്ചു

ബ്രിസ്‌ബേന്‍ (ഓസ്‌ട്രേലിയ): സെന്റ് പീറ്റേര്‍സ് & സെന്റ് പോള്‍സ് മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍ ബ്രിസ്‌ബേനിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് D'Nuhro എന്ന പേരില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍

Spiritual

ബ്രിസ്ബനില്‍ മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ ദേവാലയത്തിന് തറക്കല്ലിട്ടു

ബ്രിസ്ബന്‍: ഓസ്‌ടേലിയായിലെ ബ്രിസ്ബന്‍ കേന്ദ്രീകരിച്ച് 2008ല്‍ രൂപീകരിച്ച സെന്റ് ജോര്‍ജ് ഇന്‍ഡ്യന്‍ ഓര്‍ത്തോഡോക്‌സ് ഇടവക തങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമായ ദേവാലയത്തിന് ജനുവരി 23ാം തീയതി തറക്കല്ലിട്ടു. 2019ല്‍ പള്ളിയുടെ കെട്ടിട

സിഡ്‌നി ഷോപ്പിങ് സെന്റര്‍ ആക്രമണം ; ധീരതയ്ക്കുള്ള അംഗീകാരമായി രണ്ട് വിദേശികള്‍ക്ക് പൗരത്വം നല്‍കിയേക്കും

സിഡ്‌നി ഷോപ്പിങ് സെന്റര്‍ ആക്രമണത്തില്‍ പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന് പൗരത്വം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ പാകിസ്ഥാനിയായ സുരക്ഷാ ഉദ്യോഗസ്ഥന് ഓസ്‌ട്രേലിയന്‍ പൗരത്വം നല്‍കുന്ന കാര്യം

സിഡ്‌നിയിലെ മാളിലെ കത്തിയാക്രമണം, പരിക്കേറ്റ 9 മാസം പ്രായമുള്ള കുഞ്ഞ് ആശുപത്രി വിട്ടു, നോവായി അമ്മയുടെ മരണം

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ തിരക്കേറിയ ഷോപ്പിംഗ് മാളിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുട്ടി ആശുപത്രി വിട്ടു. പിഞ്ചുകുഞ്ഞിന്റെ അമ്മ ആഷ്!ലി ഗുഡ്, കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഈ മാസം 13ന് നടന്ന ആക്രമണത്തില്‍ ആറ് പേര്‍

യുവതിയുടെ പേര് സ്വസ്തിക; സിഡ്‌നിയില്‍ സര്‍വ്വീസ് നിഷേധിച്ച് യൂബര്‍ ; വിവാദമായതോടെ മാപ്പു ചോദിച്ചു

സംസ്‌കൃത പേരുള്ള യുവതിയ്ക്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി യൂബര്‍. സ്വസ്തിക ചന്ദ്ര (35) എന്ന യുവതിയാണ് ഈ ദുരനുഭവം നേരിട്ടത്. വിഷയം വിവാദമായതോടെ വിലക്ക് പിന്‍വലിക്കുകയും കമ്പനി ക്ഷമാപണം നടത്തുകയും ചെയ്തു. യുവതിയുടെ പേര് സ്വസ്തിക എന്നായതിനാലാണ് യൂബര്‍ കമ്പനി

ആറോളം കുത്തേറ്റ ബിഷപ്പ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം ; അക്രമിയോട് ക്ഷമിക്കുന്നുവെന്ന് ബിഷപ് ; കൗമാരക്കാരന്‍ ഭീകരാക്രമണ കുറ്റത്തിന് വിചാരണ നേരിടണം

അസീറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ദി ഗുഡ് ഷെപ്പേഡ് ചര്‍ച്ചില്‍ തിങ്കളാഴ്ച ശുശ്രൂഷയ്ക്കിടെ കുത്തേറ്റ ബിഷപ് മാര്‍ മാരി ഇമ്മാനുവല്‍ അക്രമിയോട് ക്ഷമിച്ചു. അക്രമിയോടു ക്ഷമിക്കുന്നതായും വിശ്വാസികള്‍ ശാന്തരായിരിക്കണമെന്നും ആശുപത്രിയില്‍ നിന്ന് ബിഷപ്പ് പുറത്തുവിട്ട നാലു മിനിറ്റ് വീഡിയോ

ബോണ്ടി ജംഗ്ഷനില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ സ്ഥിതി മെച്ചപ്പെട്ടു; 38-കാരിയായ അമ്മ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് സ്വന്തം ജീവന്‍ ബലികൊടുത്ത്

ശനിയാഴ്ച ബോണ്ടി ജംഗ്ഷനില്‍ നടന്ന അക്രമത്തില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സിഡ്‌നി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ സ്ഥിതി സ്ഥിരത കൈവരിച്ചതായാണ് അപ്‌ഡേറ്റ്. നേരത്തെ കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായിരുന്നു. ഇതിന്

ഓസ്‌ട്രേലിയന്‍ സര്‍ജറി കാത്തിരിപ്പ് സമയം എക്കാലത്തെയും നീണ്ടത്; എമര്‍ജന്‍സി റൂമുകളില്‍ തിക്കിത്തിരക്ക്; മുന്നറിയിപ്പുമായി എഎംഎ റിപ്പോര്‍ട്ട്

പബ്ലിക് ഹോസ്പിറ്റലുകളില്‍ പ്ലാന്‍ ചെയ്ത സര്‍ജറി കാത്തിരിപ്പ് സമയങ്ങള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ അവസ്ഥയിലെന്ന് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട്. 20 വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്ലാന്‍ ചെയ്ത സര്‍ജറികള്‍ നടത്താന്‍ രണ്ടിരട്ടി

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി ; 16 കാരനെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി .ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് 16 കാരനെതിരെ ചുമത്തിയിരിക്കുന്നത്. പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പാരമറ്റ ചില്‍ഡ്രന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. മാനസിക

സ്ഥിതി പ്രതിസന്ധിയില്‍ ; ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ

ഇറാനുമായും പലസ്തീനുമായും സംഘര്‍ഷം കനത്തതോടെ ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ. ഇസ്രയേലിലെ വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും അടച്ചിടാന്‍ സാധ്യതുണ്ടെന്നും ഇസ്രായേലിലും അധിനിവേശ പലസ്തീനിലുമുള്ള ഓസ്‌ട്രേലിയക്കാര്‍ ഉടന്‍ മടങ്ങണമെന്നും