UK News

എന്‍എച്ച്എസിനെ രക്ഷിക്കാന്‍ ഈ ശൈത്യകാലത്ത് 'മഹായുദ്ധം' വേണ്ടിവരും; കുതിച്ചുയരുന്ന ഡിമാന്‍ഡ് നേരിടാന്‍ നിയന്ത്രണങ്ങള്‍ അനിവാര്യമെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍; പൊതുജനങ്ങളോട് സത്യം പറയണം; വീണ്ടും ആരോഗ്യമേഖല പ്രതിസന്ധിയില്‍
 ഈ ശൈത്യകാലത്തും ആശുപത്രികളെ സമ്മര്‍ദത്തില്‍ നിന്നും രക്ഷിക്കാന്‍ കോവിഡ്-സ്‌റ്റൈല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ എന്‍എച്ച്എസ് നിര്‍ബന്ധിതമാകുമെന്ന് റിപ്പോര്‍ട്ട്. ജീവിതച്ചെലവുകള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ ഡിമാന്‍ഡ് ഉയരുന്നത് ആശുപത്രികളെ പ്രതിസന്ധിയിലാക്കുകയാണ്.  വിന്ററില്‍ ഹെല്‍ത്ത് സര്‍വ്വീസിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ കുറിച്ച് പൊതുജനങ്ങളോട് സത്യസന്ധമായി സംസാരിക്കേണ്ടതുണ്ടെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് മാത്യൂ ടെയ്‌ലര്‍ പറഞ്ഞു. മഹാമാരി കാലത്ത് നടപ്പാക്കിയ നടപടികളെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ട സമയമാണ്, കാരണം ഇപ്പോള്‍ എന്‍എച്ച്എസ് പ്രതിസന്ധിയിലാണ്, അദ്ദേഹം വ്യക്തമാക്കി.  'കോവിഡ് സമയത്ത് പൊതുജനങ്ങള്‍ വലിയ സംഭാവനകളാണ് നല്‍കിയത്. ടെസ്റ്റ് ചെയ്തു, വീടുകളില്‍ തങ്ങി, മാസ്‌ക് ധരിച്ചു,

More »

എനര്‍ജി ബില്ലുകള്‍ കുതിച്ചുയര്‍ന്നതോടെ ബ്രിട്ടനില്‍ റെന്റല്‍ പ്രതിസന്ധി; ഉയര്‍ന്ന ബില്ലുകള്‍ നേരിടുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സ് വാടക റെക്കോര്‍ഡ് നിരക്കില്‍ വര്‍ദ്ധിപ്പിച്ചു; മാഞ്ചസ്റ്ററില്‍ 20%, ലണ്ടനില്‍ 15% വര്‍ദ്ധന; മാസവാടക 700 പൗണ്ട് വരെ ഉയര്‍ന്നു?
 എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുന്നത് വാടകയ്ക്ക് താമസിക്കുന്ന ജനങ്ങല്‍ക്ക് പ്രത്യേകിച്ച് വീട് അന്വേഷിക്കുന്ന യുവ പ്രൊഫഷണലുകള്‍ക്ക് പ്രതിസന്ധിയായി മാറുന്നവെന്ന് റിപ്പോര്‍ട്ട്. ഹൗസിംഗിന് ഡിമാന്‍ഡ് ഏറിയതും, ആവശ്യത്തിന് സപ്ലൈ ഇല്ലാത്തതും മൂലം ലാന്‍ഡ്‌ലോര്‍ഡ്‌സും, ഏജന്‍സികളും വാടക റെക്കോര്‍ഡ് നിരക്കിലേക്ക് ഉയര്‍ത്തുകയാണ്.  ഉയരുന്ന എനര്‍ജി ബില്ലുകള്‍ മൂലം

More »

ബോറിസിന് ഇപ്പോഴും 'സുനാക്' പേടി! അവസാന നിമിഷം നം.10 പോരാട്ടത്തില്‍ മുന്‍ ചാന്‍സലര്‍ വിജയിച്ച് കയറുമെന്ന് ഭയപ്പെട്ട് പ്രധാനമന്ത്രി; തന്റെ വീഴ്ചയ്ക്ക് കാരണമായ നേതാവിനെ ലിസ് ട്രസ് തറപറ്റിക്കുമെന്ന പ്രതീക്ഷയില്‍ ബോറിസ്; സര്‍വ്വെകള്‍ മാറിമറിയുമോ?
 കോവിഡ് കാലത്ത് ബോറിസ് ജോണ്‍സന്റെ വലംകൈയായിരുന്നു ഋഷി സുനാക്. ചാന്‍സലര്‍ പദവിയില്‍ ഇരുന്ന് ഈ യുവാവ് ബ്രിട്ടനെ സസുഖം പ്രതിസന്ധികള്‍ കടത്തി. ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ച് തിരിച്ചടി സമ്മാനിക്കുമ്പോഴും പിന്നില്‍ സുനാക് ഉണ്ടെന്ന ആശ്വാസത്തിലായിരുന്നു ബോറിസ്.  എന്നാല്‍ ബോറിസിന്റെ പ്രധാനമന്ത്രി പദം തെറിപ്പിച്ച് കൊണ്ട് ഋഷി സുനാക് രാജിവെച്ചതോടെ തന്റെ പ്രധാന ശത്രുപദത്തിലാണ്

More »

9 വയസ്സുകാരിയെ സഹോദരിയുടെ മുന്നിലിട്ട് കുത്തിക്കൊന്ന 22-കാരനെ 'പഞ്ഞിക്കിട്ട്' സഹതടവുകാര്‍; താല്‍ക്കാലിക ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ചു, ക്രൂരമായി മര്‍ദ്ദിച്ചു; ആശുപത്രിയിലെത്തിച്ച പ്രതിയെ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിച്ചു
 ഒന്‍പത് വയസ്സുള്ള ലിലിയ വാലുറ്റൈറ്റിനെ കുത്തിക്കൊന്ന പ്രതിയായ പഴംപറിക്കാനെത്തിയ പ്രതിക്ക് നേരെ ജയിലില്‍ ക്രൂരമായ അക്രമം. സഹതടവുകാരന്‍ ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും, മര്‍ദ്ദിക്കുകയും ചെയ്തതോടെ പ്രതിയെ ആശുപത്രിയിലേക്ക് എത്തിക്കേണ്ടി വന്നു.  ലിത്വാനിയക്കാരനായ 22-കാരന്‍ ഡെയ്‌വിഡാസ് സ്‌കെബാസിനെയാണ് ഈ മാസം ആദ്യം കൊലപാതകവുമായി ബന്ധപ്പെട്ട് ലിങ്കണ്‍ ക്രൗണ്‍

More »

ഡയറക്ട് ഡെബിറ്റ് പേയ്‌മെന്റുകള്‍ ഉപേക്ഷിച്ചാല്‍ എനര്‍ജി ബില്ലുകള്‍ കുതിച്ചുയരും; ഒക്ടോബര്‍ 1 മുതല്‍ ശരാശരി ബില്ലില്‍ കൂട്ടിച്ചേര്‍ക്കുന്നത് 1578 പൗണ്ട്; ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ക്ക് പേയ്‌മെന്റ് നല്‍കുന്ന രീതി മാറ്റിയാല്‍ പാരയാകും
 എനര്‍ജി ബില്ലുകള്‍ ഉയരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പലവിധ പോംവഴികളാണ് ആളുകള്‍ പയറ്റുക. ഇതില്‍ ഒന്നായ ഡയറക്ട് ഡെബിറ്റ് പേയ്‌മെന്റുകള്‍ ഉപേക്ഷിക്കാനുള്ള പദ്ധതി യഥാര്‍ത്ഥത്തില്‍ കുടുംബങ്ങളുടെ ബില്ലുകള്‍ ഉയരാന്‍ ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.  ഒക്ടോബര്‍ 1 മുതല്‍ ശരാശരി ബില്ലില്‍ 1578 പൗണ്ടാണ് കൂട്ടിച്ചേര്‍ക്കപ്പെടുക. ഗ്യാസ്, ഇലക്ട്രിസിറ്റി ചെലവുകളുടെ ഏറ്റവും

More »

അമ്മയുടെ ചരമവാര്‍ഷികത്തില്‍ പോലും ഒരുമിക്കാതെ മക്കളുടെ വൈരം! വില്ല്യം, ഹാരി രാജകുമാരന്‍മാര്‍ തമ്മിലടി മൂലം ഡയാന രാജകുമാരിയുടെ 25-ാം വാര്‍ഷികത്തിന് ഒത്തുചേരില്ല; ഒരുമിച്ചുള്ള പൊതു, സ്വകാര്യ പരിപാടികള്‍ക്ക് സാധ്യതയില്ല?
 ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ശത്രുക്കളായി മാറിയാല്‍ എന്താകും അവസ്ഥ. അവരാകും ലോകത്തിലെ ഏറ്റവും ശത്രുത പുലര്‍ത്തുന്ന ആളുകള്‍! വില്ല്യം, ഹാരി രാജകുമാരന്‍മാരുടെ അവസ്ഥ ഏതാണ്ട് ഇതുപോലെയാണ്. ഡയാന രാജകുമാരിയുടെ മക്കള്‍ ഏറ്റവും നല്ല കൂട്ടുകാരായിരുന്നു, എന്നാല്‍ ഇപ്പോള്‍ കണ്ണെടുത്താല്‍ കാണാത്ത ശത്രുതയിലേക്ക് ഇവര്‍ വഴുതിപ്പോയിരിക്കുന്നു.  അമ്മ ഡയാനയുടെ 25-ാം ചരമവാര്‍ഷിക

More »

ഇനി നടക്കുന്നത് 'എനര്‍ജി' യുദ്ധം! എനര്‍ജി ഉപയോഗം റേഷന്‍ സംവിധാനത്തിലേക്ക് നീക്കേണ്ടി വരുമെന്ന് ജനങ്ങളെ ഉപദേശിച്ച് ചാന്‍സലര്‍; ഉപഭോഗം കുറച്ച് പണം ലാഭിക്കാന്‍ ഒരു ചാന്‍സലര്‍ പറയേണ്ട കാര്യമുണ്ടോ?
 ബ്രിട്ടനിലെ ജനങ്ങളോട് എനര്‍ജി ഉപയോഗം കുറയ്ക്കാന്‍ ഉപദേശവുമായി ചാന്‍സലര്‍ നാദിം സവാഹി. ഒരു യുദ്ധമാണ് മുന്നിലുള്ളതെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് വീടുകളിലെ ഗ്യാസ്, എനര്‍ജി ഉപയോഗം കുറയ്ക്കാന്‍ ചാന്‍സലര്‍ ഉപദേശിക്കുന്നത്. പ്രൈസ് ക്യാപ്പില്‍ ഓഫ്‌ജെം 80 ശതമാനം വര്‍ദ്ധന സ്ഥിരീകരിച്ചതോടെ ഒക്ടോബറില്‍ ശരാശരി ബില്ലുകള്‍ 1971 പൗണ്ടില്‍ നിന്നും 3549 പൗണ്ടിലേക്ക് ഉയരും.  ഒക്ടോബര്‍

More »

പ്രൈസ് ക്യാപ് ഒക്ടോബര്‍ 1 മുതല്‍ 3549 പൗണ്ടിലേക്ക് ഉയര്‍ത്തി ഓഫ്‌ജെം; എനര്‍ജി താരിഫുകള്‍ 80% ഉയരുന്നതോടെ 45,000 പൗണ്ട് വരുമാനമുള്ള കുടുംബങ്ങളും ഞെരുക്കത്തിലാകുമെന്ന് ചാന്‍സലറുടെ മുന്നറിയിപ്പ്; കാര്യങ്ങള്‍ അതികഠിനമാകുന്നു?
 ഒക്ടോബര്‍ മുതല്‍ എനര്‍ജി താരിഫുകള്‍ 80 ശതമാനം കുതിച്ചുയരുന്നതോടെ ലക്ഷക്കണക്കിന് ബ്രിട്ടീഷ് കുടുംബങ്ങള്‍ ജീവിക്കാന്‍ പാടുപെടുമെന്ന് ചാന്‍സലര്‍ നാദീം സവാഹി മുന്നറിയിപ്പ് നല്‍കി. ആറ് മില്ല്യണ്‍ കുടുംബങ്ങളുടെയെങ്കിലും സേവിംഗ്‌സ് ഇതോടെ ഇല്ലാതാകുമെന്നാണ് വിദഗ്ധര്‍ ഭയപ്പെടുന്നത്.  45,000 പൗണ്ട് വരെ വരുമാനമുള്ള മധ്യവര്‍ഗ്ഗക്കാര്‍ക്ക് പോലും ജീവിതം കഠിനമായി മാറുമെന്നാണ്

More »

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ; ബെല്‍ഫാസ്റ്റില്‍ 19 കാരിയുടെ മരണത്തില്‍ വിശ്വസിക്കാനാകാതെ യുകെ മലയാളി സമൂഹം
ബെല്‍ഫാസ്റ്റ് നോര്‍ത്തേണ്‍ അയര്‍ലന്റിലെ ബാങ്കറിലുള്ള ഡയാന സണ്ണിയുടെ വിയോഗ വാര്‍ത്ത എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങിയാണ് മരണം. 19 വയസ്സായിരുന്നു. തയ്യില്‍ സണ്ണി ആന്‍സി ദമ്പതികളുടെ മകളാണ്. സംഭവ സമയം ആന്‍സി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പിതാവ് സണ്ണി മൂത്ത മകനേയും കൂട്ടി പുറത്തുപോയപ്പോഴാണ് സംഭവം. കിടന്നുറങ്ങുകയായിരുന്ന

More »

സ്‌നോബിമോള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി; സനിലിനെയും ആന്റോമോനെയും സഹോദരി മോളിയേയും ആശ്വസിപ്പിക്കാനാവാതെ ദേവാലയ അങ്കണം; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മുഖ്യ കാര്‍മികനായി സ്രാമ്പിക്കല്‍ പിതാവ്; അന്ത്യ വിശ്രമം പീറ്റര്‍ബറോയിലെ സ്വപ്ന മണ്ണില്‍

പീറ്റര്‍ബറോ: അര്‍ബുദ രോഗ ചികിത്സയിലിരിക്കെ പീറ്റര്‍ബറോയില്‍ അന്തരിച്ച സ്‌നോബിമോള്‍ക്ക് യു കെ യുടെ മണ്ണില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. മലയാളികളും തദ്ദേശീയരുമായ വന്‍ജനാവലിയാണ് അന്ത്യയാത്രക്ക് സാക്ഷികളായി ദേവാലയത്തിലും സിമിത്തേരിയിലുമായി അന്ത്യപോപചാര

ഡിവോണിലെ മലിനജല പ്രതിസന്ധി; രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കൂടുതല്‍ ആളുകള്‍ ഗുരുതര രോഗബാധിതരാകുമെന്ന് ആശങ്ക; ലക്ഷണങ്ങള്‍ പുറത്തുവരാന്‍ 10 ദിവസത്തോളം വേണ്ടിവരുന്നത് രോഗം തിരിച്ചറിയാന്‍ വൈകിക്കുന്നു

ഡിവോണില്‍ പാരാസൈറ്റ് ബാധയെ തുടര്‍ന്ന് രണ്ട് പേര്‍ ആശുപത്രിയിലായി. ഇതോടെ കൂടുതല്‍ പേര്‍ രോഗം ബാധിച്ച് ആശുപത്രിയിലാകാനുള്ള സാധ്യതയാണ് തെളിയുന്നത്. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ പുറത്തുവരാന്‍ 10 ദിവസം വരെ വേണ്ടിവരുന്നതാണ് ഇതില്‍ പ്രധാനമാകുന്നത്. ഇതിനകം 46 കേസുകളാണ്

ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകളിലെ തട്ടിപ്പില്‍ 20% വര്‍ദ്ധന; കോഴ്‌സ്‌വര്‍ക്ക് എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതായി ആശങ്കപ്പെട്ട് വിദ്യാഭ്യാസ വിദഗ്ധര്‍; പരീക്ഷാ ഹാളുകളില്‍ പേപ്പറും, മൊബൈലും കടത്തുന്നു

കഴിഞ്ഞ വര്‍ഷം ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന തട്ടിപ്പുകളുടെ എണ്ണത്തില്‍ 20 ശതമാനത്തോളം വര്‍ദ്ധന. സ്വന്തം കോഴ്‌സ് വര്‍ക്ക് ഉള്‍പ്പെടെ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ ചാറ്റ് ജിപിടി പോലുള്ളവ ഉപയോഗിക്കുന്നതായി ആശങ്കപ്പെടുന്നതിനിടെയാണ് ഇത്. 2023-ല്‍

രോഗികള്‍ക്ക് നല്‍കിയത് അണുബാധയുള്ള രക്തം ; മരിച്ചത് മൂവായിരത്തിലധികം പേര്‍ ; രാജ്യത്തോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവും

ആരോഗ്യമേഖലയിലെ തെറ്റായ നീക്കത്തില്‍ രാജ്യത്തിനുണ്ടായ മാനക്കേടിനും ആളുകള്‍ക്കുണ്ടായ ജീവഹാനിക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും രാജ്യത്തോട് ക്ഷമാപണം നടത്തി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് സര്‍ കേര്‍ സ്റ്റാമറും. ഒരിക്കലും സംഭവിക്കരുതാത്ത തെറ്റിന് നിര്‍വ്യാജമായ ക്ഷമാപണം

ഇമിഗ്രേഷന് ക്ലിപ്പിട്ടു, ബിസിനസ്സുകള്‍ 300,000 ബ്രിട്ടീഷ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യണം; ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍ എന്നിവയ്ക്ക് പുറമെ കെയര്‍ മേഖലയിലേക്കും തൊഴിലില്ലാത്തവരെ പരിശീലിപ്പിച്ചെടുക്കാന്‍ പദ്ധതി; സ്വദേശിവത്കരണം ബ്രിട്ടീഷ് സ്റ്റൈല്‍

ബ്രിട്ടന്റെ സ്വദേശിവത്കരണം എന്ന് വിളിക്കാവുന്ന പദ്ധതികള്‍ പ്രഖ്യാപിച്ച് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി. ഇമിഗ്രേഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ 300,000 ബ്രിട്ടീഷ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് ബിസിനസ്സുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിദേശ

കുര്‍ബാനയ്ക്ക് വൈകിയെത്തി, വിശ്വാസിയെ 'പിശാചെന്ന്' വിളിച്ച് കത്തോലിക്കാ പുരോഹിതന്‍; നോര്‍ത്ത് ലനാര്‍ക്ക്ഷയറിലെ പള്ളിയില്‍ നിന്നും പുറത്താക്കി വാതിലടച്ചു; വീഡിയോ പുറത്തുവന്നതോടെ വന്‍വിമര്‍ശനം

ആത്മീയ കാര്യങ്ങള്‍ നടപ്പാക്കി ശാന്തത നല്‍കേണ്ട പുരോഹിതന്‍ വിശ്വാസിക്ക് എതിരെ നടത്തിയ രൂക്ഷമായ വാഗ്വാദം വിവാദമാകുന്നു. കുര്‍ബാനയ്ക്ക് വൈകി എത്തിയതിന്റെ പേരിലാണ് കത്തോലിക്കാ പുരോഹിതന്‍ വിശ്വാസിയെ അപമാനിച്ചത്. പിശാച് എന്ന് വിളിച്ചായിരുന്നു അതിക്രമം. നോര്‍ത്ത് ലനാര്‍ക്ക്ഷയര്‍