UK News
ബ്രിട്ടനിലെ ജീവിതച്ചെലവുകള്‍ കുതിച്ചുയരുന്ന ആഗോള തലത്തില്‍ തന്നെ വാര്‍ത്തയാണ്. ഗ്യാസ് വിലവര്‍ദ്ധനവും, ഇന്ധന പ്രതിസന്ധിയും ചേര്‍ന്ന് ജനജീവിതം ദുസ്സഹമാക്കുമ്പോള്‍ പണപ്പെരുപ്പവും, വിലക്കയറ്റവും മൂലം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സ്ഥിതിയുണ്ട്. ഈ ഘട്ടത്തിലാണ് യുവതികള്‍ക്ക് ജീവിക്കാനായി അണ്ഡവില്‍പ്പന നടത്തുന്നതായി വാര്‍ത്ത പുറത്തുവരുന്നത്. ജീവിതച്ചെലവുകള്‍ കുതിച്ചുയരുമ്പോള്‍ ചെറുപ്പക്കാരായ സ്ത്രീകള്‍ അണ്ഡവില്‍പ്പന നടത്തുന്നുവെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഐവിഎഫ് ചികിത്സയ്ക്ക് വിധേയരാകുന്ന ഫെര്‍ട്ടിലിറ്റി ഇല്ലാത്ത സ്ത്രീകള്‍ക്കായി അണ്ഡം ദാനം ചെയ്യാന്‍ 35 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ യുവതികള്‍ക്ക് യുകെ അനുമതി നല്‍കുന്നു. ഓരോ തവണ അണ്ഡം ദാനം ചെയ്യുമ്പോഴും 750 പൗണ്ട് വീതം വരുമാനം
ഹാരി രാജകുമാരനുമായി പ്രണബയബന്ധം തുടങ്ങിയ ശേഷമാണ് താന്‍ കറുത്ത വര്‍ഗ്ഗക്കാരിയായ സ്ത്രീയായി പരിഗണിക്കപ്പെട്ട് തുടങ്ങിയതെന്ന് മെഗാന്‍ മാര്‍ക്കിള്‍. രാജകീയ ജീവിതത്തിലേക്ക് കടന്നതിന് ശേഷം ജീവിതം വളരെയേറെ മാറിയെന്നും മെഗാന്‍ വെളിപ്പെടുത്തി. ആര്‍ച്ചിടൈപ്പ്‌സ് സ്‌പോട്ടിഫൈ പോഡ്കാസ്റ്റിന്റെ രണ്ടാമത്തെ എപ്പിസോഡില്‍ ഗായിക മറിയാ കാരിയ്‌ക്കൊപ്പം അഭിമുഖം നടത്തവെയാണ്
ലാന്‍ഡ്‌ലോര്‍ഡുമാരും, വാടകക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഈ സമ്മറില്‍ കൊടുമ്പിരി കൊണ്ടതായി റിപ്പോര്‍ട്ട്. ഉയരുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകളും, ഞെരുക്കുന്ന ലാഭവും ചേര്‍ന്ന് ലാന്‍ഡ്‌ലോര്‍ഡുമാര്‍ക്കും ഇതുപോലെ ബുദ്ധിമുട്ടുള്ള സമയം മുന്‍പുണ്ടായിട്ടില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വാടകകള്‍ പണപ്പെരുപ്പ നിരക്കിനും മുകളില്‍ കുതിച്ചുയരുകയാണ്. ഇതോടെ
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്ന് ദാരുണ വാര്‍ത്തയാണ് പുറത്തുവരുന്നത്. ലണ്ടന്‍ഡെറിയിലെ വെള്ളച്ചാട്ടത്തില്‍പെട്ട് രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. ലണ്ടന്‍ഡെറിയിലെ സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജു വിജി ദമ്പതികളുടെ മകന്‍ ജോപ്പു എന്നുവിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍, ജോഷിയുടെ മകന്‍ റോഷന്‍ എന്നിവരാണ് മരിച്ചത്.16 വയസു പ്രായമുള്ള ഇരുവരും സെന്റ് കൊളംബസ് ബോയ്‌സ് കോളേജ്
മെഗാന്‍ മാര്‍ക്കിള്‍ ഒരു അഭിമുഖം നല്‍കിയാല്‍ അതുമായി ബന്ധപ്പെട്ടുള്ള വിവാദം ഒരു സാധാരണ കാര്യമാണ്. ദി കട്ടിന് നല്‍കിയ പുതിയ അഭിമുഖത്തിലും ഇക്കാര്യത്തില്‍ വ്യത്യാസമില്ല. രാജകുടുംബത്തിന് നേര്‍ക്കുള്ള ഒളിയമ്പുകള്‍ എയ്തും, സത്യങ്ങള്‍ വിളിച്ചുപറഞ്ഞും മെഗാന്‍ വീണ്ടും ബ്രിട്ടീഷ് മാധ്യമപ്പടയുടെ ശത്രുസ്ഥാനം ഉറപ്പിക്കുകയാണ്. മെഗ്‌സിറ്റിനൊടുവില്‍ തനിക്ക് പിതാവിനെ
കുടുംബത്തിന് വേണ്ട അവശ്യസാധനങ്ങള്‍ പോലും വാങ്ങിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ബ്രിട്ടനിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍. വെറും 19 ദിവസം അകലെയാണ് ഈ ദുരന്തമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൈവിട്ട് കുതിക്കുന്ന എനര്‍ജി, ഫുഡ്, ഫ്യുവല്‍ ബില്ലുകള്‍ മൂലം തങ്ങളുടെ സേവിംഗ്‌സ് കൂടി പൊളിച്ച് ഇതിനുള്ള പണം കണ്ടെത്തേണ്ട അവസ്ഥയിലാകും നല്ലൊരു ശതമാനം ജനങ്ങള്‍. അതേസമയം
അടുത്ത മഹാമാരിക്ക് കാരണമായേക്കാവുന്ന വൈറസ് ഇതിനകം ബ്രിട്ടനില്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിട്ടുള്ളതായി റിപ്പോര്‍ട്ട്. രാജ്യത്തെ ചിക്കന്‍ കൂപ്പുകളിലും, ഡക്ക് പോണ്ടുകളിലും ഇത് പടര്‍ന്നുതുടങ്ങിയിട്ടുണ്ടെന്നാണ് ആശങ്ക. പക്ഷിപ്പനി മനുഷ്യരിലേക്ക് പടര്‍ന്നുപിടിക്കാന്‍ അധിക കാലതാമസം വരില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം കാട്ടുപക്ഷികളിലും,
കോവിഡ് ലോക്ക്ഡൗണില്‍ പലരും വര്‍ക്ക് ഫ്രം ഹോം ആണ് ജോലി ചെയ്തത്. ആ സാഹചര്യത്തില്‍ അത് സാധാരണയുമാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ ചെറിയ മാറ്റമുണ്ടായതോടെ ജോലിയില്‍ തിരിച്ചുകയറാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പല ഓഫീസുകളും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്. എല്ലാവര്‍ക്കും വര്‍ക്ക് ഫ്രം ഹോം തന്നെയാണ് താത്പര്യം. ഇതോടെ ലണ്ടനിലെ ഏകദേശം 1.5 മില്യണ്‍ പൗണ്ട് വിലവരുന്ന
റഷ്യയുമായുള്ള വെല്ലുവിളികളും, പോര്‍വിളികളും ഒരു ഭാഗത്ത് അരങ്ങേറുകയാണ്. ഈ സമയത്ത് ഉക്രെയിനില്‍ നടക്കുന്ന റഷ്യന്‍ യുദ്ധവും, ചൈന നടത്തുന്ന നീക്കങ്ങളും യുകെ ആശങ്കയോടെ നോക്കിക്കാണുന്ന വിഷയമാണ്. അപ്പോഴാണ് യുകെയുടെ ഏറ്റവും വലിയ യുദ്ധക്കപ്പില്‍ ബ്രേക്ക് ഡൗണായെന്ന വാര്‍ത്ത പുറത്തുവരുന്നത്. പ്രൊപ്പല്ലര്‍ ഷാഫ്റ്റിലെ തകരാര്‍ മൂലം ഇംഗ്ലണ്ടിന്റെ സൗത്ത് കോസ്റ്റില്‍ വെച്ചാണ്