സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം അധ്യാപിക ഗര്‍ഭിണിയാകരുതെന്ന് വിദ്യാര്‍ത്ഥി പ്രാര്‍ത്ഥിച്ചു; രാത്രിയില്‍ തനിക്കൊപ്പമായിരുന്നുവെന്ന് അമ്മ കണ്ടുപിടിക്കരുതെന്ന് ആണ്‍കുട്ടിക്ക് 30-കാരി മുന്നറിയിപ്പ് നല്‍കി

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം അധ്യാപിക ഗര്‍ഭിണിയാകരുതെന്ന് വിദ്യാര്‍ത്ഥി പ്രാര്‍ത്ഥിച്ചു; രാത്രിയില്‍ തനിക്കൊപ്പമായിരുന്നുവെന്ന് അമ്മ കണ്ടുപിടിക്കരുതെന്ന് ആണ്‍കുട്ടിക്ക് 30-കാരി മുന്നറിയിപ്പ് നല്‍കി
കണക്ക് അധ്യാപികയുമായി സെക്‌സില്‍ ഏര്‍പ്പെട്ട രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒരു ആണ്‍കുട്ടിയോട് ഇതേക്കുറിച്ച് അമ്മ കണ്ടെത്തരുതെന്ന് അധ്യാപിക മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു.

രണ്ട് തവണ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം 'നിങ്ങള്‍ ഗര്‍ഭിണിയാകല്ലേയെന്നാണ് എന്റെ പ്രാര്‍ത്ഥന' എന്നായിരുന്നു ആണ്‍കുട്ടി അധ്യാപികയോട് പറഞ്ഞത്. സംഭവദിവസം ട്രാഫോഡ് സെന്ററില്‍ വിദ്യാര്‍ത്ഥിയുമായി കാറില്‍ എത്തിയ ശേഷം 345 പൗണ്ടിന്റെ ഗൂചി ബെല്‍റ്റ് വാങ്ങിക്കൊടുത്ത ശേഷമായിരുന്നു താമസസ്ഥലത്തേക്ക് കൊണ്ടുപോയത്.

'വലിയ പണമാണ് ചെലവാക്കിയത്. എന്തിന് വേണ്ടിയാണ് ഇതെന്ന് മനസ്സിലായില്ല', ആണ്‍കുട്ടി പോലീസിനോട് പറഞ്ഞു. എന്നാല്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോയതോടെ ബുദ്ധിമുട്ട് തോന്നിയെന്നും പിന്നീട് സെക്‌സില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി വെളിപ്പെടുത്തിയത്.

കാണാന്‍ ഭംഗിയുള്ള കണക്ക് അധ്യാപികയുടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് സെക്‌സിനായി പോകാന്‍ ആരും സമ്മതിച്ച് പോകുമെന്നാണ് ഇതേക്കുറിച്ച് ആണ്‍കുട്ടി സമ്മതിച്ചത്. അധ്യാപിക ക്ലാസില്‍ കുട്ടികള്‍ക്കിടയിലെ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ മറ്റൊരു വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെടുകയും ഗര്‍ഭം ധരിച്ച് ഈ കുട്ടിയെ പ്രസവിക്കുകയും ചെയ്തിരിക്കുകയാണ് അധ്യാപിക. ഈ കേസുകളിലാണ് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നടക്കുന്നത്.

Other News in this category



4malayalees Recommends