UK News

സ്‌കോട്ട്‌ലണ്ടില്‍ താപനില -12 സെല്‍ഷ്യസില്‍, ലണ്ടനില്‍ -6 സെല്‍ഷ്യസ്; ഡ്രൈവര്‍മാരെ കാത്തിരിക്കുന്നത് മഞ്ഞും, ഐസും, അപകടകരമായ റോഡുകളും; ഇടിമിന്നലില്‍ വൈദ്യുതി ബന്ധം തകരാറിലാകും; വെള്ളിയാഴ്ച വരെ വാഹനയാത്രക്കാര്‍ സൂക്ഷിക്കണം!
 രാത്രികാലത്ത് സ്‌കോട്ട്‌ലണ്ടിലെ താപനില -12 സെല്‍ഷ്യസായും, ലണ്ടനിലെ ചില ഭാഗങ്ങളില്‍ -6 സെല്‍ഷ്യസായും താഴ്ന്നതോടെ രാവിലെ വാഹനയാത്രക്ക് ഇറങ്ങുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് മോട്ടോറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും അപകടകരമായ കാലാവസ്ഥയാണ് നേരിടേണ്ടി വരുന്നതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.  ഉയര്‍ന്ന പ്രദേശങ്ങളില്‍ 10 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴുമെന്നാണ് മെറ്റ് ഓഫീസ് പ്രവചനം. കൂടാതെ ചില ഭാഗങ്ങളില്‍ ഐസ് രൂപപ്പെടാനുള്ള സാധ്യതയ്ക്ക് പുറമെ ഇടിമിന്നലും നേരിടേണ്ടി വരും. ഇരുട്ട് വീഴുന്നതോടെ താപനില രാത്രികാലങ്ങളില്‍ പൊടുന്നനെ തണുപ്പ് കൂടുകയും ചെയ്യുമെന്ന് മീറ്റിയോറോളജിസ്റ്റുകള്‍ വ്യക്തമാക്കുന്നു. വ്യാഴാഴ്ചത്തേക്ക് 'മഞ്ഞും, ഐസും' ഉണ്ടായേക്കാവുന്ന മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്.  വെസ്റ്റ്

More »

എനര്‍ജി ബില്‍ കുതിച്ചുയരുമ്പോള്‍ സഹായഹസ്തവുമായി ബോറിസ്; പ്രതിസന്ധി യോഗങ്ങളില്‍ പ്രധാനമന്ത്രി നേരിട്ടെത്തും; ഏപ്രില്‍ 1ന് വിലവര്‍ദ്ധിക്കുന്നതിന് മുന്‍പ് 'എന്തെങ്കിലും ചെയ്യണമെന്ന്' മന്ത്രിമാര്‍; വാം ഹോം ഡിസ്‌കൗണ്ട് വിപുലമാക്കിയേക്കും?
 എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി ബോറിസ് ജോണ്‍സണ്‍. അടുത്ത മാസത്തിനകം ഇക്കാര്യത്തില്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രൈസ് ക്യാപ് ഉയര്‍ത്തുന്നതോടെ ഏപ്രില്‍ 1ന് വിലയില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതിന് മുന്‍പ് എന്തെങ്കിലും ചെയ്യണമെന്നാണ് മന്ത്രിമാര്‍

More »

ഇംഗ്ലണ്ടില്‍ 60 ശതമാനം വരെ ജനങ്ങള്‍ക്ക് ഇപ്പോഴും കോവിഡ് പിടിപെട്ടിട്ടില്ല! ഒമിക്രോണ്‍ കുതിച്ചുയരുന്നതിന് മുന്‍പ് 23.3 മില്ല്യണ്‍ ഇന്‍ഫെക്ഷന്‍ പിടിപെട്ടതായി കണക്കുകള്‍; ക്രിസ്മസിനും, ന്യൂഇയര്‍ സംഖ്യകള്‍ പൊട്ടിത്തെറിക്കും!
 വേരിയന്റുകള്‍ മാറിമാറി വരുമ്പോഴും ഇംഗ്ലണ്ടില്‍ 60 ശതമാനം വരെ ജനങ്ങള്‍ക്ക് ഇപ്പോഴും ഒരു തവണ പോലും കോവിഡ് പിടിപെട്ടിട്ടില്ലെന്ന് ഉന്നത ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം 23.3 മില്ല്യണ്‍ ഇന്‍ഫെക്ഷനുകളാണ് ഡിസംബര്‍ 17 വരെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുള്ളത്. ഏകദേശം 56 മില്ല്യണ്‍

More »

ബ്രിട്ടന്‍ തണുപ്പിലേക്ക് ; താപനില മൈനസ് ആറിലെത്തും ; രാജ്യത്തെ പല ഭാഗത്തും മഞ്ഞുവീഴ്ച ശക്തമാകും ; തണുത്ത കാറ്റും മഞ്ഞുവീഴ്ചയും ജനജീവിതത്തെ ബാധിക്കും ; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
ചൂടുള്ള ദിവസങ്ങള്‍ അവസാനിക്കുന്നു. വീണ്ടും മഞ്ഞുവീഴ്ച തുടങ്ങുകയാണ്. ഈ ആഴ്ച താപനില മൈനസ് 6 ഡിഗ്രിയിലേക്ക് താഴുമെന്നും അരയടിവരെ മഞ്ഞു വീഴുമെന്നുമാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. രാജ്യത്തെ പല ഭാഗങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെടുംവിധം മഞ്ഞുവീഴുമെന്നാണ് റിപ്പോര്‍ട്ട്. ഈ ആഴ്ചയില്‍ താപനില പൂജ്യത്തിന് താഴെ തന്നെയായിരിക്കും.

More »

ഇറാഖ് യുദ്ധം നിയമവിരുദ്ധമെന്ന രഹസ്യ മെമ്മോ കത്തിക്കാന്‍ ആവശ്യപ്പെട്ടു; മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന് എതിരെ സ്വന്തം ഡിഫന്‍സ് സെക്രട്ടറി; ബ്ലെയറിന് നല്‍കിയ നൈറ്റ്ഹുഡ് പിന്‍വലിക്കണമെന്ന പ്രചരണം ശക്തമാകുന്നു
 മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന് നൈറ്റ്ഹുഡ് അനുവദിച്ച തീരുമാനം പിന്‍വലിക്കണമെന്ന പ്രചരണം കൊണ്ടുപിടിക്കുന്നു. ബ്ലെയര്‍ മന്ത്രിസഭയില്‍ ഡിഫന്‍സ് സെക്രട്ടറിയായിരുന്ന ജോഫ് ഹൂണാണ് മുന്‍ പ്രധാനമന്ത്രിക്ക് എതിരെ കനത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. 2003ല്‍ നടത്തിയ ഇറാഖ് അധിനിവേശം അനധികൃതമാകുമെന്ന രഹസ്യ മെമ്മോ കത്തിച്ച് കളയാന്‍ ഡൗണിംഗ് സ്ട്രീറ്റ് ഉത്തരവിട്ടെന്നാണ് മുന്‍

More »

2 ലക്ഷം കടന്ന് റെക്കോര്‍ഡിട്ട് യുകെയിലെ കോവിഡ് കേസുകള്‍; എന്‍എച്ച്എസ് യുദ്ധസന്നാഹം നടത്തണമെന്ന് പ്രധാനമന്ത്രി; ഒമിക്രോണ്‍ വേരിയന്റിനെ പുതിയ വിലക്കുകളില്ലാതെ തുരത്തണമെന്ന് ബോറിസ് ജോണ്‍സണ്‍; എന്‍എച്ച്എസ് വിയര്‍ക്കുന്നു
 കോവിഡ് കേസുകള്‍ യുകെയില്‍ ദിവസേന റെക്കോര്‍ഡ് സൃഷ്ടിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എന്നാല്‍ മഹാമാരി തുടങ്ങിയ ശേഷം ഇതുവരെ കാണാത്ത പുതിയ റെക്കോര്‍ഡിട്ടാണ് കഴിഞ്ഞ 24 മണിക്കൂറില്‍ യുകെ ഞെട്ടിച്ചിരിക്കുന്നത്. ആദ്യമായി 2 ലക്ഷം കടന്ന് പുതിയ രോഗികളെ സ്ഥിരീകരിച്ച് കൊണ്ടാണ് യുകെയില്‍ ഈ മുന്നേറ്റം.  എന്നാല്‍ വരുന്ന ഏതാനും ആഴ്ചകളില്‍ സമാനമായ ഭയപ്പെടുത്തുന്ന അവസ്ഥകളാണ്

More »

ഒന്നര ലക്ഷം കടന്ന് വീണ്ടും യുകെയിലെ കോവിഡ് കേസുകള്‍; 42 പേര്‍ കൂടി രോഗബാധിതരായി മരിച്ചു; ഒരാഴ്ച കൊണ്ട് യുകെയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നത് 50%; എന്‍എച്ച്എസ് ട്രസ്റ്റുകളെ പ്രതിസന്ധിയിലാക്കി ജീവനക്കാരുടെ ക്ഷാമം
 ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലുമായി 24 മണിക്കൂറില്‍ 157,758 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഡിസംബര്‍ 28 മുതല്‍ ജനുവരി 3 വരെയുള്ള ഒരാഴ്ചയില്‍ കേസുകള്‍ 50% ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.  കോവിഡ് പോസിറ്റീവായി കണ്ടെത്തി 28 ദിവസത്തിനകം ഇംഗ്ലണ്ടില്‍ 42 പേര്‍ കൂടി മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ കണക്കുകളില്‍

More »

ഒമിക്രോണ്‍ മഹാമാരിയുടെ അന്ത്യം കുറിയ്ക്കും; രണ്ട് മാസത്തിനുള്ളില്‍ സാധാരണ ജീവിതം തിരിച്ചുകിട്ടും; ശുഭപ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനം നടത്തി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി; ബ്രിട്ടന്റെ ലക്ഷക്കണക്കിന് കേസുകള്‍ ഗുണം ചെയ്യും?
 കോവിഡ് ദുരിതം എപ്പോള്‍ അവസാനിക്കും? ഈ ചോദ്യമാണ് നമ്മള്‍ ഓരോ നിമിഷവും ഇപ്പോള്‍ ചോദിച്ച് കൊണ്ടിരിക്കുന്നത്. ഇതിന് ഉത്തരം നല്‍കിയിരിക്കുന്നത് ഡെന്‍മാര്‍ക്കിലെ ആരോഗ്യ മേധാവിയാണ്. വരുന്ന രണ്ട് മാസങ്ങള്‍ക്കുള്ളില്‍ സാധാരണ ജീവിതം തിരിച്ചുകിട്ടുമെന്നാണ് ഡെന്‍മാര്‍ക്ക് സ്‌റ്റേറ്റ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എപ്പിഡെമോളജിസ്റ്റ് കൂടിയായ ടൈറാ ഗ്രോവ് ക്രോസിന്റെ

More »

വിമാനത്തില്‍ അഗ്നിബാധ ; മാഞ്ചസ്റ്ററില്‍ നിന്ന് പുറപ്പെട്ട വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി ; പോര്‍ച്ചുഗലിലേക്ക് പുറപ്പെട്ട വിമാനം തീ പിടിച്ചപ്പോള്‍ പൈലറ്റ് അടിയന്തരമായ ഇടപെടല്‍ നടത്തി ; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വിമാനത്തില്‍ അഗ്നിബാധ കണ്ടതിനെ തുടര്‍ന്ന് റൈന്‍എയറിന്റെ വിമാനം ഫ്രാന്‍സില്‍ അടിയന്തരമായി ഇറക്കേണ്ടിവന്നു. മാഞ്ചസ്റ്ററില്‍ നിന്നും ഇന്നലെ വൈകീട്ട് 6.33 ന് പറന്നുയര്‍ന്ന എഫ് ആര്‍ 4052 എന്ന വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. പോര്‍ച്ചുഗലിലെ ഫാറോ നഗരത്തിലേക്ക് പോവുകയായിരുന്ന വിമാനം രാത്രി 9.30 ന് എത്തേണ്ടതായിരുന്നു. എന്നാല്‍ വിമാനത്തിന് അകത്ത് തീ കണ്ടതോടെയാണ്

More »

ഗര്‍ഭം ധരിക്കുമ്പോള്‍ ആലോചിക്കണം! സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍; പ്രസവത്തിനിടെ അപകടമൊക്കെ സാധാരണമത്രെ; ഗര്‍ഭിണികള്‍ ദുരന്തം നേരിടുന്നുവെന്ന് ഹെല്‍ത്ത് സെക്രട്ടറി

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടിലെ മറ്റേണിറ്റി സര്‍വ്വീസുകള്‍ മോശം സേവനം നല്‍കുന്നതായി കുറ്റപ്പെടുത്തി എന്‍എച്ച്എസ് റെഗുലേറ്റര്‍. പ്രസവത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് സാധാരണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ

ഒരു ദിവസം 13 മണിക്കൂര്‍ ജോലി ,അതും എട്ടു മാസത്തോളം ; എന്‍എച്ച്എസ് സൈക്കോളജിസ്റ്റിന് നഷ്ടപരിഹാരമായി 87000 പൗണ്ട് നല്‍കാന്‍ വിധി

അധിക ജോലി ഭാരം ആരോഗ്യ പ്രവര്‍ത്തകരെ ശ്വാസം മുട്ടിക്കുകയാണ്. പലരും ജോലി ഉപേക്ഷിക്കുന്നുമുണ്ട്. എന്‍എച്ച്എസിലെ ജോലിയില്‍ സമ്മര്‍ദ്ദം നേരിടുന്നതായി ജീവനക്കാര്‍ തുറന്നുപറയുന്നുണ്ട്. വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പ്രശ്‌നം. ഇപ്പോഴിതാ എന്‍എച്ച്എസ് സൈക്കോളജിസ്റ്റിനെ അധികമായി ജോലി

കോവിഡിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളെന്ന പേരില്‍ ജോലിക്ക് പോകാതെ വലിയൊരു വിഭാഗം ; രാജ്യം സാമ്പത്തിക തിരിച്ചടി നേരിടാന്‍ കാരണം ജനം ജോലിക്ക് പോകാന്‍ മടിക്കുന്നത് കൊണ്ട്

ബ്രിട്ടന്‍ കോവിഡിനെ നേരിട്ടത് മറ്റ് രാജ്യങ്ങള്‍ നേരിട്ടപോലെയല്ല. കോവിഡ് പ്രതിസന്ധിക്ക് ശേഷവും പലരും ജോലിയില്‍ തിരിച്ചു പ്രവേശിക്കാന്‍ മടികാണിക്കുകയാണ്. നികുതി വരുമാനം കുറഞ്ഞതോടെ സര്‍ക്കാര്‍ ഖജനാവിന് 16 ബില്യണ്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലക്ഷക്കണക്കിന് പേരാണ്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറക്കുമോ ? അവലോകന യോഗം ഇന്ന് ; പണപ്പെരുപ്പം പ്രതീക്ഷിച്ച തോതില്‍ എത്താത്തതിനാല്‍ വലിയ പ്രതീക്ഷകള്‍ വേണ്ടെന്ന് സാമ്പത്തിക വിദഗ്ധരും

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കു കുറക്കുമോയെന്ന് ഇന്നറിയാം. കഴിഞ്ഞ തവണ ഏറെ നാളുകള്‍ക്ക് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 5.25 ശതമാനം നിന്ന് 5 ശതമാനമായി കുറച്ചത്. നിലവില്‍ പണപ്പെരുപ്പം 2.2 ശതമാനമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് പണപ്പെരുപ്പം

മാഞ്ചസ്റ്ററില്‍ മരണമടഞ്ഞ പ്രദീപ് നായര്‍ക്ക് വെള്ളിയാഴ്ച യുകെ മലയാളി സമൂഹം വിട നല്‍കും

ഫ്ളാറ്റിലെ സ്റ്റെയര്‍കെയ്സ് ഇറങ്ങവേ കുഴഞ്ഞു വീണു മരിച്ച പ്രദീപ് നായരുടെ പൊതുദര്‍ശനവും സംസ്‌കാരവും വരുന്ന വെള്ളിയാഴ്ച നടക്കും. രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാട്രിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് 12.45 മുതല്‍ 1.15 വരെ നടക്കുന്ന അന്ത്യ ശുശ്രൂഷാ ചടങ്ങില്‍ വൈറ്റ്ഹൗസ്

ജീവനക്കാരില്ല, സുരക്ഷാ ഉപകരണങ്ങളും കുറഞ്ഞു ; രോഗികളുടെയും ആശുപത്രികളുടേയും സമ്മര്‍ദ്ദം അതിജീവിക്കാന്‍ പാടുപെട്ടത് നഴ്‌സുമാര്‍ ; കോവിഡ് പ്രതിസന്ധിയെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ടിങ്ങനെ

കോവിഡ് കാലം പേടിസ്വപ്‌നമാണ് ഏവര്‍ക്കും. ചിലര്‍ക്ക് ഏകാന്തതയുടെ കാലം. ഏറ്റവുമധികം ബുദ്ധിമുട്ടിയത് നഴ്‌സിങ് ജീവനക്കാരും ഡോക്ടര്‍മാരും ആരോഗ്യമേഖലയിലുള്ളവരുമാണ്. എന്‍എച്ച്എസിലെ നഴ്‌സിങ് മേഖല വലിയ ദുരന്തത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഒപ്പം ജോലി ചെയ്യുന്നവര്‍ വരെ