UK News

കോവിഡിനെതിരായ പോരാട്ടത്തില്‍ അമിതമായി വാക്‌സിനെടുത്ത് യുകെ അബദ്ധത്തില്‍ ചാടുമോ? നാലാമത്തെ ഡോസ് നല്‍കാനുള്ള ആലോചന അനാവശ്യമെന്ന് വിദഗ്ധര്‍; ഒമിക്രോണ്‍ ലോകത്തിന്റെ നാച്വറല്‍ വാക്‌സിനായി മഹാമാരി അവസാനിപ്പിച്ചേക്കും
 കൊറോണാവൈറസിന് എതിരായ പോരാട്ടത്തില്‍ വാക്‌സിനുകളുടെ പങ്ക് സുപ്രധാനമായി മാറിയിരുന്നു. എന്നാല്‍ വാക്‌സിന്‍ അമിതമായി ഉപയോഗിച്ച് ചില രാജ്യങ്ങള്‍ അബദ്ധത്തില്‍ ചെന്നുചാടിയേക്കുമെന്നാണ് ഇപ്പോള്‍ ആശങ്ക. ബ്രിട്ടന് പുറമെ യുഎസ് ഉള്‍പ്പെടെയുള്ള പ്രധാന സാമ്പത്തിക ശക്തികളാണ് ജനങ്ങള്‍ക്ക് അമിത വാക്‌സിനേഷന്‍ നല്‍കുന്നതിന് തൊട്ടടുത്ത് നില്‍ക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.  ഇസ്രായേല്‍ അധികൃതര്‍ ഇതിനകം തന്നെ നാലാം ബൂസ്റ്റര്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ യുകെയും, യുഎസും ഈ വഴി പിന്തുടരാനുള്ള സാധ്യതയും വര്‍ദ്ധിച്ചു. നിലവില്‍ ഇരുരാജ്യങ്ങള്‍ക്കും നാലാം ഡോസ് നല്‍കാനുള്ള പദ്ധതിയില്ല. ഓരോ മൂന്ന് നാല് മാസം കൂടുമ്പോള്‍ വാക്‌സിന്‍ നല്‍കുന്നത് സാധ്യമായ കാര്യമല്ലെന്ന് ശാസ്ത്രജ്ഞര്‍

More »

ഒമിക്രോണ്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അഞ്ചില്‍ നാല് രോഗികളും ബൂസ്റ്റര്‍ എടുക്കാത്തവര്‍; മൂന്നാം ഡോസ് ആശുപത്രിയിലെത്തുന്നത് 88% കുറയ്ക്കുമെന്ന് ആരോഗ്യ മേധാവികള്‍; ഡോസ് രണ്ടെങ്കില്‍ 70% കുറവ്
 ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ഒമിക്രോണ്‍ വേരിയന്റ് പിടിപെട്ട് പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ അഞ്ചില്‍ നാല് പേരും ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുത്തിട്ടില്ലെന്ന് കണക്കുകള്‍. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് ആഴ്ചതോറുമുള്ള കണക്കുകള്‍ പ്രകാരം ഈ നിരീക്ഷണം നടത്തിയത്. അള്‍ട്രാ ഇന്‍ഫെക്ഷ്യസ് വേരിയന്റ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 815 രോഗികളില്‍ 608

More »

2022ലേക്ക് സ്വാഗതം! ലണ്ടനിലെ ആകാശങ്ങളില്‍ വെടിക്കെട്ടിന്റെയും, ലൈറ്റുകളുടെയും അകമ്പടിയില്‍ പുതുവര്‍ഷത്തെ വരവേറ്റ് ബ്രിട്ടന്‍; ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നേരിട്ട് കാണാനെത്തി ആയിരങ്ങള്‍; മാസ്‌ക് പോലും വെയ്ക്കാതെ ഒമിക്രോണിനെ മറന്ന് ജനങ്ങള്‍ ആറാടി
 പുതുവര്‍ഷത്തെ വരവേറ്റ് ബ്രിട്ടന്‍. രണ്ട് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ദുരിതത്തില്‍ നിന്നും അല്‍പ്പം ആശ്വാസം പ്രതീക്ഷിച്ചെത്തിയ ജനങ്ങള്‍ പബ്ബുകളിലും, ബാറുകളിലും തിങ്ങിനിറഞ്ഞു. വെടിക്കെട്ടും ഡ്രോണ്‍, ലേസര്‍ ഷോയും, ലൈവ് പെര്‍ഫോമന്‍സുകളുമാണ് ലണ്ടനിലെ രാത്രിയെ മനോഹരമാക്കിയത്. തലസ്ഥാന നഗരത്തിലെ ഔദ്യോഗിക വെടിക്കെട്ട് മേയര്‍ സാദിഖ് ഖാന്‍ റദ്ദാക്കിയതോടെ ചെറിയ തോതിലാണ്

More »

ബ്രിട്ടനില്‍ ഒമിക്രോണിന്റെ ചിറകിലേറി കൊറോണയ്ക്ക് പുതിയ റെക്കോര്‍ഡ്; 189,846 പോസിറ്റീവ് ടെസ്റ്റുകള്‍ രേഖപ്പെടുത്തി യുകെ; ആശുപത്രി പ്രവേശനങ്ങള്‍ ഒരാഴ്ച കൊണ്ട് 65% ഉയര്‍ന്നു; വരുന്ന ആഴ്ചകളില്‍ രാജ്യത്തെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍
 ബ്രിട്ടന്റെ കൊറോണാവൈറസ് കേസുകളുടെ കുതിപ്പില്‍ അയവില്ല. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോഴും റെക്കോര്‍ഡ് കോവിസ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുന്ന ആഴ്ചകളില്‍ രാജ്യത്തെ കാത്തിരിക്കുന്നത് വെല്ലുവിളികളാണെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. 189,846 പോസിറ്റീവ് ടെസ്റ്റുകളാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗിക കണക്കുകളില്‍

More »

ഗര്‍ഭം ധരിക്കുമ്പോള്‍ ആലോചിക്കണം! സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍; പ്രസവത്തിനിടെ അപകടമൊക്കെ സാധാരണമത്രെ; ഗര്‍ഭിണികള്‍ ദുരന്തം നേരിടുന്നുവെന്ന് ഹെല്‍ത്ത് സെക്രട്ടറി

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടിലെ മറ്റേണിറ്റി സര്‍വ്വീസുകള്‍ മോശം സേവനം നല്‍കുന്നതായി കുറ്റപ്പെടുത്തി എന്‍എച്ച്എസ് റെഗുലേറ്റര്‍. പ്രസവത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് സാധാരണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ

ഒരു ദിവസം 13 മണിക്കൂര്‍ ജോലി ,അതും എട്ടു മാസത്തോളം ; എന്‍എച്ച്എസ് സൈക്കോളജിസ്റ്റിന് നഷ്ടപരിഹാരമായി 87000 പൗണ്ട് നല്‍കാന്‍ വിധി

അധിക ജോലി ഭാരം ആരോഗ്യ പ്രവര്‍ത്തകരെ ശ്വാസം മുട്ടിക്കുകയാണ്. പലരും ജോലി ഉപേക്ഷിക്കുന്നുമുണ്ട്. എന്‍എച്ച്എസിലെ ജോലിയില്‍ സമ്മര്‍ദ്ദം നേരിടുന്നതായി ജീവനക്കാര്‍ തുറന്നുപറയുന്നുണ്ട്. വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പ്രശ്‌നം. ഇപ്പോഴിതാ എന്‍എച്ച്എസ് സൈക്കോളജിസ്റ്റിനെ അധികമായി ജോലി

കോവിഡിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളെന്ന പേരില്‍ ജോലിക്ക് പോകാതെ വലിയൊരു വിഭാഗം ; രാജ്യം സാമ്പത്തിക തിരിച്ചടി നേരിടാന്‍ കാരണം ജനം ജോലിക്ക് പോകാന്‍ മടിക്കുന്നത് കൊണ്ട്

ബ്രിട്ടന്‍ കോവിഡിനെ നേരിട്ടത് മറ്റ് രാജ്യങ്ങള്‍ നേരിട്ടപോലെയല്ല. കോവിഡ് പ്രതിസന്ധിക്ക് ശേഷവും പലരും ജോലിയില്‍ തിരിച്ചു പ്രവേശിക്കാന്‍ മടികാണിക്കുകയാണ്. നികുതി വരുമാനം കുറഞ്ഞതോടെ സര്‍ക്കാര്‍ ഖജനാവിന് 16 ബില്യണ്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലക്ഷക്കണക്കിന് പേരാണ്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറക്കുമോ ? അവലോകന യോഗം ഇന്ന് ; പണപ്പെരുപ്പം പ്രതീക്ഷിച്ച തോതില്‍ എത്താത്തതിനാല്‍ വലിയ പ്രതീക്ഷകള്‍ വേണ്ടെന്ന് സാമ്പത്തിക വിദഗ്ധരും

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കു കുറക്കുമോയെന്ന് ഇന്നറിയാം. കഴിഞ്ഞ തവണ ഏറെ നാളുകള്‍ക്ക് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 5.25 ശതമാനം നിന്ന് 5 ശതമാനമായി കുറച്ചത്. നിലവില്‍ പണപ്പെരുപ്പം 2.2 ശതമാനമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് പണപ്പെരുപ്പം

മാഞ്ചസ്റ്ററില്‍ മരണമടഞ്ഞ പ്രദീപ് നായര്‍ക്ക് വെള്ളിയാഴ്ച യുകെ മലയാളി സമൂഹം വിട നല്‍കും

ഫ്ളാറ്റിലെ സ്റ്റെയര്‍കെയ്സ് ഇറങ്ങവേ കുഴഞ്ഞു വീണു മരിച്ച പ്രദീപ് നായരുടെ പൊതുദര്‍ശനവും സംസ്‌കാരവും വരുന്ന വെള്ളിയാഴ്ച നടക്കും. രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാട്രിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് 12.45 മുതല്‍ 1.15 വരെ നടക്കുന്ന അന്ത്യ ശുശ്രൂഷാ ചടങ്ങില്‍ വൈറ്റ്ഹൗസ്

ജീവനക്കാരില്ല, സുരക്ഷാ ഉപകരണങ്ങളും കുറഞ്ഞു ; രോഗികളുടെയും ആശുപത്രികളുടേയും സമ്മര്‍ദ്ദം അതിജീവിക്കാന്‍ പാടുപെട്ടത് നഴ്‌സുമാര്‍ ; കോവിഡ് പ്രതിസന്ധിയെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ടിങ്ങനെ

കോവിഡ് കാലം പേടിസ്വപ്‌നമാണ് ഏവര്‍ക്കും. ചിലര്‍ക്ക് ഏകാന്തതയുടെ കാലം. ഏറ്റവുമധികം ബുദ്ധിമുട്ടിയത് നഴ്‌സിങ് ജീവനക്കാരും ഡോക്ടര്‍മാരും ആരോഗ്യമേഖലയിലുള്ളവരുമാണ്. എന്‍എച്ച്എസിലെ നഴ്‌സിങ് മേഖല വലിയ ദുരന്തത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഒപ്പം ജോലി ചെയ്യുന്നവര്‍ വരെ