UK News

യുകെ പ്രവേശിക്കുന്നത് മഹാമാരിയുടെ അവസാന ഘട്ടത്തിലേക്ക്; രാജ്യത്ത് കോവിഡ് കേസുകളില്‍ ഒരാഴ്ചയ്ക്കിടെ 20.4% കുറവ്; 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് 60,578 കേസുകള്‍; 259 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി; ബൂസ്റ്റര്‍ ഡോസ് ലഭിച്ചവരുടെ എണ്ണം 37 മില്ല്യണ്‍
 ബ്രിട്ടനിലെ ഒമിക്രോണ്‍ തരംഗം കെട്ടടങ്ങുന്നുവെന്ന സൂചനകള്‍ ശക്തമാകുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേസുകളും, മരണങ്ങളും തുടര്‍ച്ചയായ മൂന്ന് ദിവസമായി കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 60,578 പോസിറ്റീവ് ടെസ്റ്റുകളാണ് സര്‍ക്കാര്‍ കണക്കുകളില്‍ ചേര്‍ക്കപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയില്‍ നിന്നും 20.4 ശതമാനമാണ് ഇതില്‍ കുറവ് വന്നിരിക്കുന്നത്.  സ്ഥിരീകരിച്ച ഇന്‍ഫെക്ഷനുകളുടെ എണ്ണം തുടര്‍ച്ചയായ നാലാം ദിവസമാണ് താഴ്ച രേഖപ്പെടുത്തിയത്. 259 പേര്‍ക്ക് കോവിഡ്-19 ബാധിച്ച് ജീവന്‍ നഷ്ടമായി. കഴിഞ്ഞ ആഴ്ചയില്‍ നിന്നും 12.5 ശതമാനമാണ് കുറവ്. 35,469 പേര്‍ കൂടി ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിച്ചതോടെ യുകെയില്‍ മൂന്നാം ഡോസ് സ്വീകരിച്ച് സുരക്ഷിതരായവരുടെ എണ്ണം 37.5 മില്ല്യണ്‍ കടന്നു. വൈറസ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ സ്മരണയ്ക്കായി മൂന്ന് വുഡ്‌ലാന്‍ഡുകള്‍ സ്ഥാപിക്കുമെന്ന്

More »

യുകെയില്‍ ജീവിതത്തിന്റെ സകലമേഖലയിലും വിലക്കയറ്റം; കാര്‍ ഇന്‍ഷുറന്‍സും ഈ വര്‍ഷം വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്; ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയം ഉയരുന്നതിന്റെ സൂചനകളെന്ന് എബിഐ
 ബ്രിട്ടനില്‍ ജനജീവിതം വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ്. ജീവിതത്തിന്റെ സകലമേഖലകളിലും വില കയറുന്നതിന്റെ പ്രത്യാഘാതങ്ങള്‍ പ്രകടമാണ്. അവശ്യ സാധനങ്ങള്‍ക്ക് പുറമെ ഇന്ധനത്തിനും, മറ്റെല്ലാം വസ്തുക്കള്‍ക്കും വില ഉയരുന്നു. എന്നാല്‍ പണപ്പെരുപ്പം പോലുള്ള പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോള്‍ വരുമാന വര്‍ദ്ധന മാത്രം നടപ്പാകുന്നില്ല.  ഇതിനിടെയാണ് ഇന്‍ഷുറന്‍സ് ചാര്‍ജ്ജ്

More »

എനര്‍ജി ബില്ലുകള്‍ വീണ്ടും ഉയരും; പ്രൈസ് ക്യാപില്‍ അടിയന്തര മാറ്റങ്ങള്‍ വരുത്താന്‍ സ്വയം അധികാരം നല്‍കി വാച്ച്‌ഡോഗ്; ഒക്ടോബറില്‍ വില വീണ്ടും കുതിച്ചുയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്
 ഏപ്രില്‍ മാസത്തില്‍ വര്‍ദ്ധിക്കാന്‍ ഒരുങ്ങുന്ന എനര്‍ജി ബില്ലുകളുടെ മുന്നേറ്റം അവിടം കൊണ്ടും അവസാനിക്കില്ലെന്ന് മുന്നറിയിപ്പ്. പ്രൈസ് ക്യാപില്‍ അടിയന്തര മാറ്റങ്ങള്‍ വരുത്താന്‍ എനര്‍ജി വാച്ച്‌ഡോഗ് സ്വയം അധികാരം കൈമാറിയതോടെയാണ് ഈ ആശങ്ക വളരുന്നത്.  ചാന്‍സലറുടെ സഹായ പാക്കേജ് ഇംഗ്ലണ്ടിലെ പത്തിലൊന്ന് ദരിദ്ര കുടുംബങ്ങള്‍ക്കും ഉപകാരം ചെയ്യില്ലെന്ന വിമര്‍ശനവും ഇതിനിടെ

More »

തന്റെ പക്ഷം പിടിക്കാത്തവരെയെല്ലാം ബോറിസ് പുറത്താക്കുമോ? ചാന്‍സലര്‍ ഋഷി സുനാകിനെ പുറത്താക്കാന്‍ പ്രധാനമന്ത്രിയെ ഉപദേശിച്ച് അടുപ്പക്കാര്‍; പാര്‍ട്ടിഗേറ്റ് ആരോപണങ്ങളില്‍ ബോറിസ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന എംപിമാരുടെ എണ്ണമേറുന്നു
 പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇപ്പോള്‍ വെട്ടിനിരത്തല്‍ മൂഡിലാണ്. തന്നെ അനുകൂലിക്കാന്‍ ഇടയില്ലാത്തവരെ പാട്ടിലാക്കാനും, എതിര്‍ക്കുന്നവരെ പുറത്താക്കിയും പാര്‍ട്ടിയിലെ സ്വാധീനം നിലനിര്‍ത്താനാണ് ബോറിസിന്റെ ശ്രമങ്ങള്‍. ഡൗണിംഗ് സ്ട്രീറ്റിലെ പല ഉന്നതരും രാജിവെച്ച് പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിക്കുമ്പോഴും എംപിമാരുടെ പിന്തുണ പൂര്‍ണ്ണമായി നഷ്ടമാകാതെ നോക്കുന്നതിലാണ്

More »

ബൂസ്റ്റര്‍ വാക്‌സിനെടുത്തവര്‍ക്ക് മരണം അകറ്റാം! മൂന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച ബ്രിട്ടനിലെ ജനങ്ങള്‍ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 93.4% കുറയ്ക്കാം; വാക്‌സിനെടുക്കാത്തവരില്‍ മരണസാധ്യത ഒരു ലക്ഷത്തില്‍ 356.5
 വാക്‌സിനേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഒമിക്രോണ്‍ തരംഗം സാരമായി ഏശാതെ വന്നതോടെ ഗവണ്‍മെന്റ് കോവിഡ് നിബന്ധനകളില്‍ ഇളവ് വരുത്താനും തുടങ്ങിയതോടെ ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യത്തില്‍ പലരും സംശയങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് ഇപ്പോഴും ഏറെ അനിവാര്യമെന്ന സൂചനയാണ് ഏറ്റവും പുതിയ കണക്കുകളും

More »

ജീവിതം പ്രതിസന്ധിയിലാകുമ്പോള്‍ ഒരു കൈസഹായം; ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് 150 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് റിബേറ്റ് പ്രഖ്യാപിച്ച് ചാന്‍സലര്‍; ബാന്‍ഡ് എ മുതല്‍ ഡി വരെയുള്ളവര്‍ക്ക് ആശ്വസിക്കാം
 ജീവിതച്ചെലവ് കുതിച്ചുയരുമ്പോള്‍ കൗണ്‍സില്‍ ടാക്‌സില്‍ 150 പൗണ്ട് റിബേറ്റ് നല്‍കാന്‍ ഗവണ്‍മെന്റ്. ബാന്‍ഡ് എ മുതല്‍ ഡി വരെയുള്ള എല്ലാവര്‍ക്കും ഈ ഇളവ് ലഭിക്കുമെന്ന് ട്രഷറി വ്യക്തമാക്കി. കുറഞ്ഞ വരുമാനക്കാര്‍ക്ക് നല്‍കിവരുന്ന പിന്തുണയ്ക്ക് പുറമെയാണ് ഈ ഇളവ്.  2022/23 വര്‍ഷത്തെ കൗണ്‍സില്‍ ടാക്‌സ് ബില്ലിലാണ് റിബേറ്റ് ലഭിക്കുക. പ്രൈസ് ക്യാപ് വര്‍ദ്ധനവുകളില്‍ പകുതിയോളം കവര്‍

More »

പാര്‍ട്ടി ഗെയ്റ്റിന്റെ പേരില്‍ ബോറിസ് ജീവനക്കാരെ ബലിയാടാക്കുന്നു ; ഇന്ത്യന്‍ വംശജയായ ജീവനക്കാരി രാജിവച്ചു ; നിരവധി പേര്‍ പുറത്ത് ; ബോറിസിനോട് യോജിക്കാതെ ഋഷി സുനകും
ലോക്ക്ഡൗണ്‍ സമയത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിരുന്നൊരുക്കിയതിന്റെ പേരില്‍ ജീവനക്കാരെ ബലിയാടാക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രധാനമന്ത്രി പദത്തിന് തിരിച്ചടിയാകുമെന്ന സ്ഥിതി വന്നതോടെ ഡൗണിംഗ് സ്ട്രീറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ചുപിട്ട് പ്രതിഛായ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി. ജീവനക്കാരുടെ രാജി ചര്‍ച്ചയാകുകയാണ്.

More »

പലിശ നിരക്ക് 0.5 ശതമാനത്തിലേക്ക് ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; വളര്‍ച്ചാ പ്രവചനങ്ങള്‍ വെട്ടിച്ചുരുക്കി; കുടുംബങ്ങളുടെ ജീവിതനിലവാരം ഇടിയും; മോര്‍ട്ട്‌ഗേജുകള്‍ 552 പൗണ്ട് വര്‍ദ്ധിക്കും; പുതിയ ലോണുകള്‍ക്ക് ചെലവേറും
 പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപനം എത്തിയതോടെ ചങ്കിടിപ്പ് മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക്. മൂന്ന് ദശകത്തിനിടെ ഏറ്റവും വലിയ തോതില്‍ ജീവിതനിലവാരം ഇടിയുന്ന അവസ്ഥയാണ് കുടുംബങ്ങളെ കാത്തിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്. ഒപ്പം വളര്‍ച്ചാ നിരക്ക് പ്രവചനങ്ങളും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെട്ടിച്ചുരുക്കി.  ഉയരുന്ന എനര്‍ജി ബില്ലുകളും, നികുതിഭാരവുമാണ്

More »

എനര്‍ജി ബില്‍ പ്രൈസ് ക്യാപ് ഉയര്‍ത്തി ഓഫ്‌ജെം, ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ 54% വര്‍ദ്ധന; ശരാശരി ബില്‍ 1971 പൗണ്ടാകും; പ്രീ-പേ മീറ്ററുകാര്‍ക്ക് 708 പൗണ്ട് വര്‍ദ്ധന; ആശ്വാസത്തിന് സുനാകിന്റെ 200 പൗണ്ട് ഡിസ്‌കൗണ്ട്?
 ഏപ്രില്‍ മാസം മുതല്‍ ബ്രിട്ടനിലെ കുടുംബങ്ങളെ കാത്തിരിക്കുന്നത് എനര്‍ജി ബില്ലുകളില്‍ 54% വര്‍ദ്ധനവ്. എനര്‍ജി റെഗുലേറ്ററായ ഓഫ്‌ജെം ഡിഫോള്‍ട്ട് താരിഫിലെ ക്യാപ് 1971 പൗണ്ടിലേക്ക് ഉയര്‍ത്തിയതോടെയാണ് ജനങ്ങള്‍ ഗ്യാസിനും, ഇലക്ട്രിസിറ്റിക്കും കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരുന്നത്.  ശരാശരി ഡ്യുവല്‍ ഫ്യുവല്‍ എനര്‍ജി താരിഫ് 693 പൗണ്ട് വര്‍ദ്ധിപ്പിക്കാനാണ് ഓഫ്‌ജെം തീരുമാനം

More »

ഗര്‍ഭം ധരിക്കുമ്പോള്‍ ആലോചിക്കണം! സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍; പ്രസവത്തിനിടെ അപകടമൊക്കെ സാധാരണമത്രെ; ഗര്‍ഭിണികള്‍ ദുരന്തം നേരിടുന്നുവെന്ന് ഹെല്‍ത്ത് സെക്രട്ടറി

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടിലെ മറ്റേണിറ്റി സര്‍വ്വീസുകള്‍ മോശം സേവനം നല്‍കുന്നതായി കുറ്റപ്പെടുത്തി എന്‍എച്ച്എസ് റെഗുലേറ്റര്‍. പ്രസവത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് സാധാരണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ

ഒരു ദിവസം 13 മണിക്കൂര്‍ ജോലി ,അതും എട്ടു മാസത്തോളം ; എന്‍എച്ച്എസ് സൈക്കോളജിസ്റ്റിന് നഷ്ടപരിഹാരമായി 87000 പൗണ്ട് നല്‍കാന്‍ വിധി

അധിക ജോലി ഭാരം ആരോഗ്യ പ്രവര്‍ത്തകരെ ശ്വാസം മുട്ടിക്കുകയാണ്. പലരും ജോലി ഉപേക്ഷിക്കുന്നുമുണ്ട്. എന്‍എച്ച്എസിലെ ജോലിയില്‍ സമ്മര്‍ദ്ദം നേരിടുന്നതായി ജീവനക്കാര്‍ തുറന്നുപറയുന്നുണ്ട്. വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പ്രശ്‌നം. ഇപ്പോഴിതാ എന്‍എച്ച്എസ് സൈക്കോളജിസ്റ്റിനെ അധികമായി ജോലി

കോവിഡിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളെന്ന പേരില്‍ ജോലിക്ക് പോകാതെ വലിയൊരു വിഭാഗം ; രാജ്യം സാമ്പത്തിക തിരിച്ചടി നേരിടാന്‍ കാരണം ജനം ജോലിക്ക് പോകാന്‍ മടിക്കുന്നത് കൊണ്ട്

ബ്രിട്ടന്‍ കോവിഡിനെ നേരിട്ടത് മറ്റ് രാജ്യങ്ങള്‍ നേരിട്ടപോലെയല്ല. കോവിഡ് പ്രതിസന്ധിക്ക് ശേഷവും പലരും ജോലിയില്‍ തിരിച്ചു പ്രവേശിക്കാന്‍ മടികാണിക്കുകയാണ്. നികുതി വരുമാനം കുറഞ്ഞതോടെ സര്‍ക്കാര്‍ ഖജനാവിന് 16 ബില്യണ്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലക്ഷക്കണക്കിന് പേരാണ്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറക്കുമോ ? അവലോകന യോഗം ഇന്ന് ; പണപ്പെരുപ്പം പ്രതീക്ഷിച്ച തോതില്‍ എത്താത്തതിനാല്‍ വലിയ പ്രതീക്ഷകള്‍ വേണ്ടെന്ന് സാമ്പത്തിക വിദഗ്ധരും

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കു കുറക്കുമോയെന്ന് ഇന്നറിയാം. കഴിഞ്ഞ തവണ ഏറെ നാളുകള്‍ക്ക് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 5.25 ശതമാനം നിന്ന് 5 ശതമാനമായി കുറച്ചത്. നിലവില്‍ പണപ്പെരുപ്പം 2.2 ശതമാനമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് പണപ്പെരുപ്പം

മാഞ്ചസ്റ്ററില്‍ മരണമടഞ്ഞ പ്രദീപ് നായര്‍ക്ക് വെള്ളിയാഴ്ച യുകെ മലയാളി സമൂഹം വിട നല്‍കും

ഫ്ളാറ്റിലെ സ്റ്റെയര്‍കെയ്സ് ഇറങ്ങവേ കുഴഞ്ഞു വീണു മരിച്ച പ്രദീപ് നായരുടെ പൊതുദര്‍ശനവും സംസ്‌കാരവും വരുന്ന വെള്ളിയാഴ്ച നടക്കും. രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാട്രിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് 12.45 മുതല്‍ 1.15 വരെ നടക്കുന്ന അന്ത്യ ശുശ്രൂഷാ ചടങ്ങില്‍ വൈറ്റ്ഹൗസ്

ജീവനക്കാരില്ല, സുരക്ഷാ ഉപകരണങ്ങളും കുറഞ്ഞു ; രോഗികളുടെയും ആശുപത്രികളുടേയും സമ്മര്‍ദ്ദം അതിജീവിക്കാന്‍ പാടുപെട്ടത് നഴ്‌സുമാര്‍ ; കോവിഡ് പ്രതിസന്ധിയെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ടിങ്ങനെ

കോവിഡ് കാലം പേടിസ്വപ്‌നമാണ് ഏവര്‍ക്കും. ചിലര്‍ക്ക് ഏകാന്തതയുടെ കാലം. ഏറ്റവുമധികം ബുദ്ധിമുട്ടിയത് നഴ്‌സിങ് ജീവനക്കാരും ഡോക്ടര്‍മാരും ആരോഗ്യമേഖലയിലുള്ളവരുമാണ്. എന്‍എച്ച്എസിലെ നഴ്‌സിങ് മേഖല വലിയ ദുരന്തത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഒപ്പം ജോലി ചെയ്യുന്നവര്‍ വരെ