Australia

എന്‍എസ്ഡബ്ല്യൂ പരിഭാഷകര്‍ക്കായി ഏര്‍പ്പെടുത്തിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 26 ഭാഷകളില്‍ മലയാളവും; അര്‍ഹത നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പരിഭാഷകരാകാന്‍ അവസരം; ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് മലയാളത്തിന് മാത്രം അപൂര്‍വ അവസരം
ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റായ എന്‍എസ്ഡബ്ല്യൂ പരിഭാഷകര്‍ക്കായി  ഏര്‍പ്പെടുത്തിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 26 ഭാഷകളില്‍ മലയാളവും സ്ഥാനം പിടിച്ചു. ഇതില്‍  അര്‍ഹത നേടുന്നവര്‍ക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ പരിഭാഷകരാകാന്‍ അവസരം ലഭിക്കും. ഇത്തരത്തില്‍  ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് മലയാളത്തിന് മാത്രമാണ് ഈ  അപൂര്‍വ അവസരം ലഭിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. എന്‍എസ്ഡബ്ല്യൂ ഇന്റെര്‍പ്രട്ടര്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായാണ് വിവിധ ഭാഷകളിലെ പരിഭാഷകര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നത്.       തര്‍ജമക്കാരുടെ  സേവനം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള  ഭാഷകളെയാണ് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ പെടുത്തിയിരിക്കുന്നതെന്നാണ് മള്‍ട്ടികള്‍ച്ചറലിസം, സ്‌കില്‍സ് ആന്‍ഡ് ടെര്‍ഷ്യറി എഡ്യൂക്കേഷന്‍

More »

എന്‍എസ്ഡബ്ല്യൂവില്‍ പുതിയ കോവിഡ് മുന്നറിയിപ്പ് ശക്തം; കാരണം വിക്ടോറിയയിലെ സ്‌പോര്‍ടിംഗ് ഇവന്റില്‍ കോവിഡ് ബാധിതന്‍ പങ്കെടുത്തത്; ഈ ഇവന്റില്‍ പങ്കെടുത്ത എന്‍എസ്ഡബ്ല്യൂവിലെ ടൂലെബക് ക്ലബിലുളളവര്‍ ഐസൊലേഷനില്‍ പോകാന്‍ മുന്നറിയിപ്പ്
എന്‍എസ്ഡബ്ല്യൂവില്‍ പുതിയ കോവിഡ് മുന്നറിയിപ്പ് ശക്തമായി. വിക്ടോറിയയിലെ രോഗബാധയുമായി ബന്ധപ്പെട്ടാണീ മുന്നറിയിപ്പ്. വിക്ടോറിയയില്‍ വളരുന്ന വൈറസ് ക്ലസ്റ്ററുമായി ബന്ധപ്പെട്ട് എന്‍എസ്ഡബ്ല്യൂ സ്‌പോര്‍ട്ടിംഗ് ക്ലബിനാണ് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് അടിയന്തിര മുന്നറിയിപ്പേകിയിരിക്കുന്നത്. എന്‍എസ്ഡബ്ല്യൂവിലെ പടിഞ്ഞാറന്‍ റിവെറിനെ  റീജിയണിലെ ടൂലെബകിലാണീ ക്ലബ് സ്ഥിതി

More »

പെര്‍ത്തിലെ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ മലയാളി പെണ്‍കുട്ടി മരിച്ച സംഭവം;ജീവനക്കാരെ ബലിയാടാക്കരുതെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നില്‍ റാലി; ഏഴുവയസുകാരിക്ക് ചികിത്സ ലഭിക്കാതെ പോയതിന് ഉത്തരവാദി ഗവണ്‍മെന്റെന്ന് വിമര്‍ശനം
മലയാളി പെണ്‍കുട്ടിയും ഏഴ് വയസുകാരിയുമായ ഐശ്വര്യ പെര്‍ത്തിലെ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ  മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്.  സംഭവത്തില്‍ ആശുപത്രി ജീവനക്കാരെ ബലിയാടുകളാക്കരുതെന്നും മറിച്ച്  പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദി സര്‍ക്കാരാണെന്നുമാണ് വിവധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ പങ്കെടുത്ത  ജീവനക്കാര്‍ ആരോപിച്ചിരിക്കുന്നത്. ഓസ്ട്രേലിയന്‍

More »

വിക്ടോറിയയുമായുള്ള ട്രാവല്‍ ബബിള്‍ 72 മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിച്ച് ന്യൂസിലാന്‍ഡ്; യാത്രാ നിരോധനം നിലവില്‍ വന്നത് ചൊവ്വാഴ്ച വൈകുന്നേരം മുതല്‍; മെല്‍ബണില്‍ കോവിഡ് കേസുകള്‍ പെരുകിയതിനെ തുടര്‍ന്നുള്ള മുന്‍കരുതല്‍
വിക്ടോറിയയുമായുള്ള ട്രാന്‍സ്-ടാസ്മാന്‍  ബബിള്‍ അറേഞ്ച്‌മെന്റ് 72 മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിച്ച് ന്യൂസിലാന്‍ഡ് രംഗത്തെത്തി. ചൊവ്വാഴ്ച വൈകുന്നേരം മുതലാണീ യാത്രാ നിരോധനം നിലവില്‍ വന്നിരിക്കുന്നത്. മെല്‍ബണില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഈ കടുത്ത നടപടി സ്വീകരിക്കാന്‍ ന്യൂസിലാന്‍ഡ് നിര്‍ബന്ധിതമായിരിക്കുന്നത്.  മെല്‍ബണിലെ ക്ലസ്റ്റര്‍ അഞ്ച്

More »

മെല്‍ബണിലെ വിറ്റില്‍സീ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയയെ കോവിഡ് 19 ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് ക്വീന്‍സ്ലാന്‍ഡ് ; മേയ് 11 മുതല്‍ ഇവിടെ ചെലവഴിച്ച ക്വീന്‍സ്ലാന്‍ഡുകാര്‍ സ്വദേശത്തേക്ക് തിരിച്ച് വരുമ്പോള്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍
കോവിഡ് ഭീഷണിയുള്ള മെല്‍ബണിലെ വിറ്റില്‍സീ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയയെ കോവിഡ് 19 ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് ക്വീന്‍സ്ലാന്‍ഡ് രംഗത്തെത്തി.  മെല്‍ബണിലെ ഈ ഏരിയയില്‍ പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണീ മുന്നറിയിപ്പ്. മെല്‍ബണിലെ സിറ്റി ഓഫ് വിറ്റില്‍സീ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയ കോവിഡിന്റെ കാര്യത്തില്‍ ആശങ്കയുയര്‍ത്തുന്ന

More »

ഓസ്‌ട്രേലിയയിലെ എയര്‍പോര്‍ട്ടുകളിലും കോവിഡ് രോഗികളെ വേഗത്തില്‍ തിരിച്ചറിയുന്നതിന് സ്‌നിഫര്‍ നായകളെ വിന്യസിക്കും; ലക്ഷ്യം കോവിഡിന് ശേഷം അന്താരാഷ്ട്ര യാത്രകള്‍ ആരംഭിക്കുമ്പോഴുള്ള കോവിഡ് ഭീഷണിയെ നേരിടല്‍ ; ആദ്യ പരീക്ഷണങ്ങള്‍ വിജയം
ഓസ്‌ട്രേലിയയിലെ എയര്‍പോര്‍ട്ടുകളിലും കോവിഡ് രോഗികളെ വേഗത്തില്‍ തിരിച്ചറിയുന്നതിന് സ്‌നിഫര്‍ നായകളെ വിന്യസിക്കാന്‍ ആലോചന തിരുതകൃതിയെന്ന് റിപ്പോര്‍ട്ട്.  കോവിഡിന് ശേഷം രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറന്ന് അന്താരാഷ്ട്ര യാത്രകള്‍ സാധാരണ നിലയിലാകുമ്പോള്‍ വിദേശത്ത് നിന്നുമെത്തിയേക്കാവുന്ന കോവിഡ് ബാധിതരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനായി ഇത്തരം നായകളെ

More »

വിക്ടോറിയയില്‍ ചൊവ്വാഴ്ച അപടകരമായ കാറ്റുകള്‍ വീശിയടിക്കും; 70 കിലോമീറ്റര്‍ വരെ വേഗതയുളള കാറ്റുകള്‍; ചിലയിടങ്ങളില്‍ കാറ്റിനൊപ്പം ഇടിയും മഴയും; ആളുകള്‍ കഴിയുന്നതും യാത്രകള്‍ ഒഴിവാക്കണമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ്
വിക്ടോറിയയില്‍ അപകടകരമായ കാറ്റുകളെത്തുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ്. ഇത് പ്രകാരം ചൊവ്വാഴ്ചയായിരിക്കും സ്റ്റേറ്റില്‍ കാറ്റുകള്‍ സംഹാരതാണ്ഡവമാടുന്നത്. ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും കാറ്റുകള്‍ ആഞ്ഞ് വീശുന്നത്.  ഇതിനെ തുടര്‍ന്ന് സെന്‍ട്രല്‍, സൗത്ത്

More »

വിക്ടോറിയയിലെ ട്രെയിനുകളില്‍ നിന്ന് വന്‍ കോവിഡ് ഭീഷണി; പുതുതായി അഞ്ച് കേസുകള്‍; രണ്ടാഴ്ചക്കിടെ ട്രെയിനുകളില്‍ സഞ്ചരിച്ചവരോട് ടെസ്റ്റ് ചെയ്യാന്‍ നിര്‍ദേശം; ക്വാറന്റൈന്‍ കഴിഞ്ഞിറങ്ങിയ വോല്ലര്‍ട്ടുകാരന്‍ കോവിഡ് പരത്തിയെന്ന് ആശങ്ക
വിക്ടോറിയയിലെ ട്രെയിനുകളില്‍ നിന്ന് വന്‍ കോവിഡ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കാലത്തിനിടെ ട്രെയിനുകളില്‍ യാത്ര ചെയ്തവരെല്ലാം കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്ന നിര്‍ദേശം കര്‍ക്കശമായി.രണ്ടാഴ്ചക്കിടെ തിരക്കേറിയ ട്രെയിനുകളില്‍ സഞ്ചരിച്ച ചിലര്‍ അവരറിയാതെ കോവിഡ് മറ്റുളളവരിലേക്ക് പകര്‍ത്തിയെന്ന ആശങ്ക പങ്ക് വച്ച് വിക്ടോറിയയിലെ ചീഫ് ഹെല്‍ത്ത് ഓഫീസര്‍

More »

സൗത്ത് ഓസ്ട്രേലിയ കോവിഡ് വാക്‌സിനേഷനില്‍ പുതിയ ചുവട് വയ്പിലേക്ക്; നാളെ മുതല്‍ ടീനേജര്‍മാക്കും വാക്‌സിന്‍ നല്‍കും; കുത്തി വയ്പ് ലഭിക്കാന്‍ 16 വയസിന് മേലുള്ളവര്‍ക്ക് രജിസ്ട്രര്‍ ചെയ്യാം; കൗമാരക്കാര്‍ക്ക് വാക്‌സിനേകുന്ന ആദ്യ സ്റ്റേറ്റ്
ഓസ്ട്രലിയയില്‍ കോവിഡ് വാക്‌സിനേഷനില്‍ പുതിയ ചുവട് വയ്പുമായി സൗത്ത് ഓസ്‌ട്രേലിയ രംഗത്തെത്തി.  ഇത് പ്രകാരം  നാളെ മുതല്‍ സ്റ്റേറ്റില്‍ ടീനേജര്‍മാക്കും വാക്‌സിന്‍ നല്‍കിത്തുടങ്ങും.  കുത്തി വയ്പ് ലഭിക്കാന്‍ 16 വയസിന് മേലുള്ളവര്‍ക്ക് രജിസ്ട്രര്‍ ചെയ്യാന്‍ സാധിക്കും. രാജ്യത്ത് കൗമാരക്കാര്‍ക്ക് വാക്‌സിനേകുന്ന ആദ്യ സ്റ്റേറ്റ് എന്ന ഖ്യാതിയും ഇതിലൂടെ സൗത്ത്

More »

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക