UK News

മാലിക് കൊടുങ്കാറ്റില്‍ ബ്രിട്ടനില്‍ രണ്ട് മരണം; മരം വീണ് ഒന്‍പത് വയസ്സുകാരനും, 60 വയസ്സുകാരിയും കൊല്ലപ്പെട്ടു; 147 എംപിഎച്ച് വേഗത്തില്‍ ബ്രിട്ടനിലേക്ക് കാറ്റ്; 36,000 ഭവനങ്ങള്‍ ഇരുട്ടില്‍; രണ്ടാമത്തെ കൊടുങ്കാറ്റ് കോറിയും ഇന്നുമുതല്‍ നാശംവിതയ്ക്കും?
 ബ്രിട്ടനില്‍ കൊടുങ്കാറ്റുകള്‍ നാശം വിതയ്ക്കുന്നു. 150 എംപിഎച്ച് വരെ വേഗത്തില്‍ വീശിയടിച്ച മാലിക് കൊടുങ്കാറ്റ് രണ്ട് പേരുടെ ജീവനാണ് കവര്‍ന്നത്. ഒന്‍പത് വയസ്സുള്ള ആണ്‍കുട്ടിയും, 60-കാരിയുമാണ് കൊടുങ്കാറ്റിനിടെ മരം മറിഞ്ഞ് കൊല്ലപ്പെട്ടത്. എന്നാല്‍ രാജ്യത്തിന് കൊടുങ്കാറ്റില്‍ നിന്നും ആശ്വാസം നല്‍കാതെ രണ്ടാമത്തെ കൊടുങ്കാറ്റ് ഇന്ന് മുതല്‍ വീശിയടിക്കും. കോറി കൊടുങ്കാറ്റാണ് പിന്നാലെ എത്തുന്നത്.  സ്റ്റഫോര്‍ഡ്ഷയറിലെ വിന്നോത്‌ഡേലിലാണ് മരം വീണ് ഒന്‍പതുകാരന്‍ കൊല്ലപ്പെട്ടത്. സ്‌കോട്ട്‌ലണ്ടിലെ അബെര്‍ദീനിലാണ് 60 വയസ്സുകാരി മരിച്ചത്. ശനിയാഴ്ച സ്‌കോട്ട്‌ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ 100 എംപിഎച്ച് വേഗത്തിലായിരുന്നു കാറ്റ്. സ്‌കോട്ടിഷ് ഹൈലാന്‍ഡുകളില്‍ 147 എംപിഎച്ച് വരെ വേഗത്തിലാണ് കാറ്റ് വീശിയതെന്ന് മീറ്റിയോറോളജിസ്റ്റ് വ്യക്തമാക്കി.  ശനിയാഴ്ച

More »

നാഷണല്‍ ഇന്‍ഷുറന്‍സ് തുക ബോറിസ് ഗവണ്‍മെന്റിന്റെ തിരുത്താന്‍ കഴിയാത്ത തെറ്റാകുമോ? 12 ബില്ല്യണ്‍ പൗണ്ട് പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ മാറ്റമില്ലെന്ന് ബോറിസും, സുനാകും; സംയുക്ത ലേഖനത്തില്‍ ടോറി പാര്‍ട്ടിയില്‍ പ്രതിഷേധം രൂക്ഷം
 വിവാദമായ 1.25 ശതമാനം നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സനും, ഋഷി സുനാകും. ഇതുവഴി 12 ബില്ല്യണ്‍ പൗണ്ട് പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍വാങ്ങില്ലെന്ന് പ്രഖ്യാപിച്ചതോടെ ടോറി എംപിമാരും, ബിസിനസ്സ് നേതാക്കളുമായും നേരിട്ടുള്ള പോരാട്ടത്തിനാണ് വഴിതുറക്കുന്നത്.  എന്നാല്‍ എതിര്‍പ്പ് ഉയര്‍ന്നാലും ഇതാണ് ശരിയായ

More »

കോവിഡ് രോഗികളുടെ എണ്ണവും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും കുറയുന്നു ; ബ്രിട്ടനില്‍ ഒമിക്രോണ്‍ തരംഗം അവസാന ഘട്ടത്തിലേക്കെന്ന് സൂചന ; കോവിഡ് മരണങ്ങളും കുറയുന്നു
കോവിഡ് വ്യാപനവും മരണ നിരക്കും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും കുറയുന്നതായി കണക്ക്. ഇത് തരംഗം അവസാനിച്ച സൂചനയാണ് നല്‍കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയേക്കാള്‍ 7 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 277 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലു ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞാഴ്ചയെ അപേക്ഷിച്ചുള്ളത്. ആശുപത്രിയില്‍

More »

നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന തിരിച്ചടിയാകുന്നത് മധ്യവരുമാനക്കാര്‍ക്ക്; 30,0000 പൗണ്ട് മുതല്‍ 50,000 പൗണ്ട് വരെ ശമ്പളക്കാര്‍ ഉയര്‍ന്ന ശതമാനം നല്‍കേണ്ടി വരും; 1 ലക്ഷം പൗണ്ട് വരുമാനമുള്ളവര്‍ക്ക് കുറഞ്ഞ തുകയും?
 നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവ് മുന്‍പ് പ്രഖ്യാപിച്ച രീതിയില്‍ മുന്നോട്ട് പോയാല്‍ 100,000 പൗണ്ട് പ്രതിവര്‍ഷം വരുമാനമുള്ളവര്‍ മധ്യവരുമാനക്കാരേക്കാള്‍ കുറഞ്ഞ തുക മാത്രമാണ് നല്‍കേണ്ടി വരികയെന്ന് റിപ്പോര്‍ട്ട്.  വര്‍ഷത്തില്‍ 100,000 പൗണ്ട് വരുമാനമുള്ളവര്‍ ശമ്പളത്തിന്റെ 7% മാത്രമാണ് നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനാണ് നല്‍കുകയെന്ന് ടാക്‌സ് കാല്‍കുലേറ്റര്‍ യുകെ

More »

കോവിഡിനെ നേരിടാന്‍ ഇനി ബ്രിട്ടന്റെ 'ഗുളിക പ്രയോഗം'! ഫൈസറിന്റെ സുപ്രധാന ആന്റിവൈറല്‍ കോവിഡ് ഗുളിക രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് വിതരണം തുടങ്ങും; ആശുപത്രി പ്രവേശനവും, മരണങ്ങളും 90% വരെ കുറയ്ക്കും; കോവിഡിനൊപ്പം ജീവിക്കാം
 കോവിഡ്-19ന് എതിരായ പോരാട്ടം പുത്തന്‍ തലത്തിലേക്ക് ഉയര്‍ത്തി ബ്രിട്ടന്‍. കൊറോണാവൈറസിനെ തടയാനുള്ള വാക്‌സിന്‍ ആദ്യമായി വിതരണം ചെയ്ത ശേഷം പോരാട്ടം കൂടുതല്‍ എളുപ്പമാക്കി മാറ്റാനാണ് ബ്രിട്ടന്റെ നീക്കം. ഇതിന്റെ ഭാഗമായി കോവിഡ് ആന്റിവൈറല്‍ മരുന്നാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് വിതരണം ചെയ്യുന്നതെന്ന് ഹെല്‍ത്ത് അധികൃതര്‍ വെളിപ്പെടുത്തി.  ഫൈസറിന്റെ മരുന്നായ പാക്‌സ്ലോവിഡ്

More »

യുകെയില്‍ ഡിറ്റാച്ച്ഡ് ഭവനങ്ങളുടെ ശരാശരി വില 420,000 പൗണ്ടിന് മുകളില്‍; ചെറിയ വീടുകളുടെ വിലയേക്കാള്‍ ഇരട്ടി വേഗത്തില്‍ വര്‍ദ്ധന; ലോക്ക്ഡൗണും, വര്‍ക്ക് ഫ്രം ഹോമും വന്നതോടെ വിശാലമായ ഇടങ്ങള്‍ തിരഞ്ഞ് ജനങ്ങള്‍
 യുകെയില്‍ ഡിറ്റാച്ച്ഡ് ഭവനങ്ങളുടെ ശരാശരി വില 420,000 പൗണ്ടിന് മുകളില്‍. ചെറിയ പ്രോപ്പര്‍ട്ടികളുടെ നിരക്കിന്റെ ഇരട്ടിയായാണ് വില വര്‍ദ്ധന കുതിച്ചത്. യുകെയില്‍ ഒറ്റയ്ക്കുള്ള വീടുകളുടെ വിലയില്‍ 16.6 ശതമാനം കുതിച്ചുചാട്ടമാണുള്ളത്. മഹാമാരിയുടെ തുടക്കം മുതല്‍ 60,556 പൗണ്ടാണ് ഈ വര്‍ദ്ധന.  ലോക്ക്ഡൗണുകളും, വര്‍ക്ക് ഫ്രം ഹോം നിബന്ധനകളും വന്നതോടെയാണ് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍

More »

ഇംഗ്ലണ്ടില്‍ കെയര്‍ ഹോം സന്ദര്‍ശനത്തില്‍ തിങ്കളാഴ്ച മുതല്‍ ഇളവ്; കെയര്‍ ഹോമിലെത്തുന്നവരുടെ എണ്ണത്തില്‍ പരിധികള്‍ നിര്‍ത്തലാക്കും; സെല്‍ഫ് ഐസൊലേഷന്‍ കാലയളവും വെട്ടിച്ചുരുക്കും; കെയര്‍ ജീവനക്കാര്‍ ഇനി ലാറ്ററല്‍ ടെസ്റ്റ്
 ഇംഗ്ലണ്ടില്‍ തിങ്കളാഴ്ച മുതല്‍ സോഷ്യല്‍ കെയര്‍ മേഖലയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ഗവണ്‍മെന്റ്. ഇതോടെ കെയര്‍ ഹോം സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണത്തില്‍ പരിധികള്‍ ഇല്ലാതാകും. കൂടാതെ സെല്‍ഫ് ഐസൊലേഷന്‍ കാലയളവ് വെട്ടിച്ചുരുക്കുകയും, മഹാമാരി പടര്‍ന്നുപിടിച്ചാല്‍ നിയന്ത്രണത്തിനുള്ള നിയമങ്ങള്‍ 28ന് പകരം 14 ദിവസങ്ങളായി കുറയ്ക്കാനും

More »

3 ബില്ല്യണ്‍ ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളപ്പോള്‍ ഇംഗ്ലണ്ടില്‍ കോവിഡ് നിയമങ്ങള്‍ പിന്‍വലിച്ചത് സാഹസം! വിമര്‍ശനവുമായി ശാസ്ത്രജ്ഞര്‍; പുതിയ കോവിഡ് വേരിയന്റ് ആയിരക്കണക്കിന് ജീവനുകള്‍ അപകടത്തിലാക്കും?
 പൊതുജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് ബോറിസ് ജോണ്‍സണ്‍ വീണ്ടുവിചാരം ഇല്ലാതെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതായി വിമര്‍ശനം. ആഗോള തലത്തില്‍ പാവപ്പെട്ട രാജ്യങ്ങളില്‍ 3 ബില്ല്യണ്‍ ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ ബാക്കിനില്‍ക്കുമ്പോള്‍ നടപടി ഉറപ്പാക്കുന്നതില്‍ ബോറിസ് പരാജയപ്പെട്ടെന്നാണ് വിമര്‍ശനം.  മഹാമാരിയെ നേരിടാന്‍ താന്‍ വിജയിച്ചുവെന്ന അവകാശവാദം ഉന്നയിച്ച്

More »

ഇനി വില്ല്യം രാജകുമാരന് എതിരാളി സ്വന്തം ഭാര്യ? ഇംഗ്ലീഷ് റഗ്ബിയുടെ പേട്രണായി ഹാരി രാജകുമാരനെ തെറിപ്പിച്ച് കെയ്റ്റ് മിഡില്‍ടണ്‍; ഭര്‍ത്താവ് പിന്തുണയ്ക്കുന്നത് വെയില്‍സിനെ; സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച ഹാരിയ്ക്ക് ആദ്യത്തെ റീപ്ലേയ്‌സ്‌മെന്റ്
 രാജകീയ സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് ഹാരി രാജകുമാരന്‍ സാധാരണ ജീവിതത്തിലേക്ക് ഇറങ്ങിപ്പോയതോടെ ആരാണ് ഈ സ്ഥാനത്തേക്ക് പകരം എത്തുകയെന്ന ചോദ്യം പ്രസക്തമായിരുന്നു. ഹാരിയ്ക്ക് പിന്‍ഗാമിയായി പൊതുജനങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാന്‍ പറ്റിയ വ്യക്തിയെ ഒടുവില്‍ വ്യക്തമായിരിക്കുന്നു. വില്ല്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണാണ് ആ പിന്‍ഗാമി.  ഹാരി രാജകുമാരന്റെ പേട്രണേജ്

More »

ഗര്‍ഭം ധരിക്കുമ്പോള്‍ ആലോചിക്കണം! സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍; പ്രസവത്തിനിടെ അപകടമൊക്കെ സാധാരണമത്രെ; ഗര്‍ഭിണികള്‍ ദുരന്തം നേരിടുന്നുവെന്ന് ഹെല്‍ത്ത് സെക്രട്ടറി

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടിലെ മറ്റേണിറ്റി സര്‍വ്വീസുകള്‍ മോശം സേവനം നല്‍കുന്നതായി കുറ്റപ്പെടുത്തി എന്‍എച്ച്എസ് റെഗുലേറ്റര്‍. പ്രസവത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് സാധാരണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ

ഒരു ദിവസം 13 മണിക്കൂര്‍ ജോലി ,അതും എട്ടു മാസത്തോളം ; എന്‍എച്ച്എസ് സൈക്കോളജിസ്റ്റിന് നഷ്ടപരിഹാരമായി 87000 പൗണ്ട് നല്‍കാന്‍ വിധി

അധിക ജോലി ഭാരം ആരോഗ്യ പ്രവര്‍ത്തകരെ ശ്വാസം മുട്ടിക്കുകയാണ്. പലരും ജോലി ഉപേക്ഷിക്കുന്നുമുണ്ട്. എന്‍എച്ച്എസിലെ ജോലിയില്‍ സമ്മര്‍ദ്ദം നേരിടുന്നതായി ജീവനക്കാര്‍ തുറന്നുപറയുന്നുണ്ട്. വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പ്രശ്‌നം. ഇപ്പോഴിതാ എന്‍എച്ച്എസ് സൈക്കോളജിസ്റ്റിനെ അധികമായി ജോലി

കോവിഡിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളെന്ന പേരില്‍ ജോലിക്ക് പോകാതെ വലിയൊരു വിഭാഗം ; രാജ്യം സാമ്പത്തിക തിരിച്ചടി നേരിടാന്‍ കാരണം ജനം ജോലിക്ക് പോകാന്‍ മടിക്കുന്നത് കൊണ്ട്

ബ്രിട്ടന്‍ കോവിഡിനെ നേരിട്ടത് മറ്റ് രാജ്യങ്ങള്‍ നേരിട്ടപോലെയല്ല. കോവിഡ് പ്രതിസന്ധിക്ക് ശേഷവും പലരും ജോലിയില്‍ തിരിച്ചു പ്രവേശിക്കാന്‍ മടികാണിക്കുകയാണ്. നികുതി വരുമാനം കുറഞ്ഞതോടെ സര്‍ക്കാര്‍ ഖജനാവിന് 16 ബില്യണ്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലക്ഷക്കണക്കിന് പേരാണ്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറക്കുമോ ? അവലോകന യോഗം ഇന്ന് ; പണപ്പെരുപ്പം പ്രതീക്ഷിച്ച തോതില്‍ എത്താത്തതിനാല്‍ വലിയ പ്രതീക്ഷകള്‍ വേണ്ടെന്ന് സാമ്പത്തിക വിദഗ്ധരും

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കു കുറക്കുമോയെന്ന് ഇന്നറിയാം. കഴിഞ്ഞ തവണ ഏറെ നാളുകള്‍ക്ക് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 5.25 ശതമാനം നിന്ന് 5 ശതമാനമായി കുറച്ചത്. നിലവില്‍ പണപ്പെരുപ്പം 2.2 ശതമാനമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് പണപ്പെരുപ്പം

മാഞ്ചസ്റ്ററില്‍ മരണമടഞ്ഞ പ്രദീപ് നായര്‍ക്ക് വെള്ളിയാഴ്ച യുകെ മലയാളി സമൂഹം വിട നല്‍കും

ഫ്ളാറ്റിലെ സ്റ്റെയര്‍കെയ്സ് ഇറങ്ങവേ കുഴഞ്ഞു വീണു മരിച്ച പ്രദീപ് നായരുടെ പൊതുദര്‍ശനവും സംസ്‌കാരവും വരുന്ന വെള്ളിയാഴ്ച നടക്കും. രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാട്രിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് 12.45 മുതല്‍ 1.15 വരെ നടക്കുന്ന അന്ത്യ ശുശ്രൂഷാ ചടങ്ങില്‍ വൈറ്റ്ഹൗസ്

ജീവനക്കാരില്ല, സുരക്ഷാ ഉപകരണങ്ങളും കുറഞ്ഞു ; രോഗികളുടെയും ആശുപത്രികളുടേയും സമ്മര്‍ദ്ദം അതിജീവിക്കാന്‍ പാടുപെട്ടത് നഴ്‌സുമാര്‍ ; കോവിഡ് പ്രതിസന്ധിയെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ടിങ്ങനെ

കോവിഡ് കാലം പേടിസ്വപ്‌നമാണ് ഏവര്‍ക്കും. ചിലര്‍ക്ക് ഏകാന്തതയുടെ കാലം. ഏറ്റവുമധികം ബുദ്ധിമുട്ടിയത് നഴ്‌സിങ് ജീവനക്കാരും ഡോക്ടര്‍മാരും ആരോഗ്യമേഖലയിലുള്ളവരുമാണ്. എന്‍എച്ച്എസിലെ നഴ്‌സിങ് മേഖല വലിയ ദുരന്തത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഒപ്പം ജോലി ചെയ്യുന്നവര്‍ വരെ