UAE

ഒന്നില്‍ കൂടുതല്‍ ഹാന്‍ഡ് ബാഗുകള്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ
വിമാന യാത്രയ്ക്ക് ഒന്നില്‍ കൂടുതല്‍ ഹാന്‍ഡ് ബാഗേജുകള്‍ അനുവദിക്കില്ലെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. 115 സെ. മീറ്ററാണ് ഒരു ബാഗോജിന്റെ പരമാവധി വലുപ്പം. അതേ സമയം, ലേഡീസ് ബാഗും ലാപ്‌ടോപ് ബാഗും പോലുള്ളവ അധികമായി കരുതാം. ബ്ലാങ്കറ്റ്, ഓവര്‍ കോട്ട്, കാമറ, ബെനോകുലര്‍, വാക്കിങ് സ്റ്റിക്, കുട,മടക്കാവുന്ന വീല്‍ച്ചെയര്‍, ക്രച്ചസ്, ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങിയ വസ്തുക്കള്‍ എന്നിവ അധികമായി കരുതാം. ഈ വസ്തുക്കള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണം. ഒന്നിലധികം പീസ് ബാഗേജുകള്‍ അനുവദിക്കില്ലെന്ന് എയര്‍ഇന്ത്യ അറിയിച്ചിരുന്നു.  

More »

യുഎഇയിലെ ഇന്ധന വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
യുഎഇയിലെ ഇന്ധന വില രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഏപ്രില്‍ മാസത്തേക്കുള്ള പുതിയ നിരക്ക് വെള്ളിയാഴ്ചയാണ് പ്രാബല്യത്തില്‍ വന്നത്. റഷ്യന്‍  യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഉയര്‍ന്നതാണ് യുഎഇയിലെ ആഭ്യന്തര വിപണിയിലും വില വര്‍ദ്ധിക്കാന്‍ കാരണം. പെട്രോളിന് 16 ശതമാനത്തിലധികവും

More »

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പി സി ആര്‍ പരിശോധന ഒഴിവാക്കി
യുഎഇയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നവര്‍ യാത്രയ്ക്ക് മുമ്പ് എടുക്കേണ്ടിയിരുന്ന പിസിആര്‍ പരിശോധന ഒഴിവാക്കി. വാക്‌സിനെടുത്തവര്‍ക്കാണ് ഇളവ്.  നേരത്തെ ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് മാത്രമായിരുന്നു ഇളവെങ്കില്‍ പുതിയ നിര്‍ദ്ദേശപ്രകാരം യുഎഇയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്കും ഇനി മുതല്‍ പി സി ആര്‍ വേണ്ട. കുവൈത്ത് ഒഴികെയുള്ള

More »

ഒരു മാസം കൊണ്ട് യുഎഇയില്‍ നിന്ന് റോഡ് മാര്‍ഗ്ഗം യാത്ര ചെയ്തത് 13 രാജ്യങ്ങള്‍ ; മലയാളി ദമ്പതികള്‍ താണ്ടിയത് 8800 കിലോമീറ്ററില്‍
യുഎഇയില്‍ നിന്ന് റോഡ് മാര്‍ഗം കിഴക്കന്‍ യൂറോപ്പ് അടക്കം 13 രാജ്യങ്ങള്‍ സഞ്ചരിച്ച് മലയാളി ദമ്പതികള്‍. 30 ദിവസം കൊണ്ട് 8800 കിലോമീറ്ററാണ് തൃശൂര്‍ ചാവക്കാട് സ്വദേശികളായ ജമീല്‍ മുഹമ്മദ്, ഭാര്യ നിഷ ജമീല്‍ എന്നിവര്‍ സ്വന്തം ലാന്‍ഡ് ക്രൂയിസര്‍ വാഹനത്തില്‍ സഞ്ചരിച്ചത്. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, മധ്യേഷ്യ, ഫാര്‍ ഈസ്റ്റ്, മഗ്രിബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 65 രാജ്യങ്ങള്‍ സഞ്ചരിച്ചു.

More »

എക്‌സ്‌പോ സമാപനത്തില്‍ ദൃശ്യവിരുന്ന്
ആറുമാസക്കാലം ലോകത്തെ വിസ്മയിപ്പിച്ച എക്‌സ്‌പോ 2020 ദുബൈയ്ക്ക് തിരശ്ശീല വീഴുന്നു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്‌പോയ്ക്ക് ഇന്ന് സമാപനം കുറിക്കുകയാണ്. 180 ദിവസങ്ങളില്‍ 96 ലൊക്കേഷനുകളിലായി 30,000ത്തിലേറെ പരിപാടികളാണ് അരങ്ങേറിയത്.  എക്‌സ്‌പോ അവസാന ദിവസങ്ങളിലേക്ക് കടന്നപ്പോള്‍ സന്ദര്‍ശകരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നു. എക്‌സ്‌പോ സമാപിക്കുന്നതിന് തൊട്ടു മുമ്പുള്ള

More »

യു എ ഇ എമിറേറ്റിലെ സൗജന്യ പാര്‍ക്കിങ് വെള്ളിയാഴ്ചയില്‍ നിന്നും ഞായറാഴ്ചയിലേക്ക് മാറ്റി
യു എ ഇ എമിറേറ്റിലെ സൗജന്യ പാര്‍ക്കിങ് വെള്ളിയാഴ്ചയില്‍ നിന്നും ഞായറാഴ്ചയിലേക്ക് മാറ്റി. ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ മാറ്റം അറിയിച്ചത്. രാവിലെ 8 മുതല്‍ രാത്രി 10 വരെ പതിനാലു മണിക്കൂറാണ് ദുബായിലെ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത്. ഇനി മുതല്‍ ഞായറാഴ്ചയും പൊതു അവധി ദിനങ്ങളിലും പാര്‍ക്കിങ്

More »

ഒഴിഞ്ഞ വെള്ളക്കുപ്പി നല്‍കി അബുദാബിയില്‍ സൗജന്യ ബസ് യാത്രയ്ക്ക് അവസരം
ഒഴിഞ്ഞ വെള്ളക്കുപ്പി നല്‍കി അബുദാബിയില്‍ സൗജന്യ ബസ് യാത്രയ്ക്ക് അവസരം. ആവശ്യം കഴിഞ്ഞ് കളയുന്ന വെള്ളക്കുപ്പികള്‍ ബസ് സ്റ്റേഷനിലെ വെന്‍ഡിങ് മെഷീനില്‍ നിക്ഷേപിച്ചാല്‍ കിട്ടുന്ന പോയിന്റ് പണമാക്കി മാറ്റിയാണ് യാത്ര സാധ്യമാകുക. സംയോജിത ഗതാഗത കേന്ദ്രമാണ് നൂതന പദ്ധതി ആവിഷ്‌കരിച്ച് പരിസ്ഥിതി സൗഹൃദ സന്ദേശം പ്രചരിപ്പിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന

More »

അന്താരാഷ്ട്ര യാത്രാ വിലക്ക് നീങ്ങി ; വിമാന സര്‍വീസ് ഇനി സാധാരണ പോലെ
രണ്ട് വര്‍ഷമായി ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര വിലക്ക് നീങ്ങി. ഇതോടെ വിമാന സര്‍വീസുകള്‍ പഴയപടിയായി. കോവിഡിനെ തുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിവിധ രാജ്യങ്ങളുമായി എയര്‍ ബബ്ള്‍ കരാര്‍ ഉണ്ടാക്കി വിമാന സര്‍വീസ് നടത്തിയിരുന്നു. ഇതു മൂലം നിശ്ചിത സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്. ഇന്നലെ മുതല്‍ യാത്രാ വിലക്ക് നീങ്ങിയതോടെ

More »

അജ്മാനിലെ ട്രാന്‍സ്‌പോര്‍ട് ബസുകളില്‍ സ്മാര്‍ട്ട് സ്‌ക്രീനുകള്‍ സ്ഥാപിച്ചു
അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പൊതു ബസുകളില്‍ സ്മാര്‍ട്ട് സ്‌ക്രീനുകള്‍ സ്ഥാപിച്ചു. ഇതുവഴി വരാനിരിക്കുന്ന ബസുകളുടെ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാകും. യാത്രക്കാര്‍ക്ക് ഇറങ്ങാനുള്ളതും വരാനിരിക്കുന്നതുമായ സ്റ്റോപ്പുകളെ കുറിച്ച് ബസില്‍ സ്ഥാപിച്ച സ്‌ക്രീനില്‍ തെളിയും. അറബിയിലും അംഗ്ലീഷിലുമുള്ള ശബ്ദ സന്ദേശം

More »

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും