UK News

ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ള വേര്‍ഷന്‍ കണ്ടെത്തി; 'സെന്റോറസ്' കോവിഡ് സബ്-വേരിയന്റ് തിരിച്ചറിഞ്ഞ് നെതര്‍ലാന്‍ഡ്‌സും; പൊട്ടിപ്പുറപ്പെട്ടത് ഇന്ത്യയില്‍ നിന്ന്; യുകെ, യുഎസ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ എത്തിക്കഴിഞ്ഞു
 ഇന്ത്യയില്‍ നിന്നും മറ്റൊരു കോവിഡ് സബ്‌വേരിയന്റ് ലോകത്ത് വ്യാപിക്കുന്നു. കോവിഡ് ഒമിക്രോണ്‍ സബ് വേരിയന്റായ ബിഎ.2.75 ആണ് അതിവേഗത്തില്‍ പടര്‍ന്നുകൊണ്ട് ലോകത്തിന് ആശങ്ക സൃഷ്ടിക്കുന്നത്. തങ്ങളുടെ രാജ്യത്തും പുതിയ സ്‌ട്രെയിന്‍ എത്തിച്ചേര്‍ന്നതായി നെതര്‍ലാന്‍ഡ്‌സ് സ്ഥിരീകരിച്ചു.  സെന്റോറസ് എന്ന് വിളിക്കപ്പെടുന്ന സബ് വേരിയന്റ് ഇന്ത്യയില്‍ മെയ് മാസത്തില്‍ ഉത്ഭവിച്ചെന്നാണ് കരുതുന്നത്. ഇതിന് ശേഷം 10 രാജ്യങ്ങളിലേക്ക് വേരിയന്റ് എത്തിക്കഴിഞ്ഞു. ബ്രിട്ടന് പുറമെ യുഎസ്, ജര്‍മ്മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് വൈറസ് അതിവേഗം പടര്‍ന്നത്.  ഇപ്പോള്‍ വൈറസ് നെതര്‍ലാന്‍ഡ്‌സിലും കണ്ടെത്തിയെന്ന് ഡച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും കൂടുതല്‍ വ്യാപനമുള്ള

More »

സുനാകിന്റെ ആത്മവിശ്വാസം ശരിയായി; ദുരന്തം പ്രവചിച്ച വിദഗ്ധരെ ഞെട്ടിച്ച് യുകെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തി; ഒഎന്‍എസ് കണക്കുകള്‍ മുന്‍ ചാന്‍സലര്‍ക്ക് ഗുണമാകുമോ?
 ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ തകര്‍ന്നടിയും, സാമ്പത്തിക പ്രതിസന്ധി വരും, എന്നുതുടങ്ങിയ പല വിധത്തിലുള്ള ദുരന്ത പ്രവചനങ്ങളാണ് ഏതാനും നാളുകളായി സാമ്പത്തിക വിദഗ്ധര്‍ നടത്തുന്നത്. ഋഷി സുനാക് ചാന്‍സലര്‍ പദവി രാജിവെച്ച് പ്രധാനമന്ത്രി പോരാട്ടത്തിന് ഇറങ്ങിയതോടെ ഈ ആരോപണങ്ങള്‍ ശക്തമാകുകയും ചെയ്തു.  എന്നാല്‍ പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി യുകെ സമ്പദ് വ്യവസ്ഥ മേയ് മാസത്തില്‍ 0.5%

More »

നഴ്‌സുമാരോട് തമാശ പറഞ്ഞ് കോവിഡ് മഹാമാരി കാലത്തെ സേവനങ്ങള്‍ക്ക് ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് സമ്മാനിച്ച് രാജ്ഞി; ലോകത്തില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ കുത്തിവെച്ച നഴ്‌സിനോട് 'നിങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നോയെന്ന്' ചോദ്യം!
 മഹാമാരി കാലത്ത് ഹെല്‍ത്ത് സര്‍വ്വീസ് കാഴ്ചവെച്ച പ്രകടനങ്ങള്‍ക്ക് അഭിമാനകരമായ ജോര്‍ജ്ജ് ക്രോസ് സമ്മാനിച്ച് രാജ്ഞി. ഫ്രണ്ട്‌ലൈന്‍ ജോലിക്കാരോട് തമാശകള്‍ പറഞ്ഞ് ഏറെ ആഹ്ലാദത്തോടെയാണ് രാജ്ഞി നാല് നേഷനുകളിലെ എന്‍എച്ച്എസ് മേധാവികള്‍ക്ക് അവാര്‍ഡ് കൈമാറിയത്.  വിന്‍ഡ്‌സര്‍ കാസിലില്‍ നടന്ന ചെറിയ ചടങ്ങില്‍ രാജ്ഞിയ്‌ക്കൊപ്പം ചാള്‍സ് രാജകുമാരനും പങ്കുചേര്‍ന്നു.

More »

ഋഷി സുനാക് മത്സരത്തില്‍ മുന്നേറുന്നു, തോല്‍പ്പിക്കാന്‍ എതിരാളികള്‍ ഒറ്റക്കെട്ട്; ബോറിസിനെ ചതിച്ചിട്ടില്ലെന്ന് ഋഷി; പ്രധാനമന്ത്രി പദത്തില്‍ നിന്നും വീഴുന്നത് വരെ വിശ്വസ്ത സേവനം നല്‍കി; ആദ്യ നോമിനേഷനില്‍ ഇടംപിടിച്ച് എട്ട് പേര്‍; സുനാക് തോല്‍ക്കുമെന്ന്
 ബോറിസ് ജോണ്‍സനെ താന്‍ വഞ്ചിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് ഋഷി സുനാക് തന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമിട്ടു. ഡൗണിംഗ് സ്ട്രീറ്റിലേക്കുള്ള പോരാട്ടത്തില്‍ ഋഷി സുനാക് ഉള്‍പ്പെടെ എട്ട് നേതാക്കളാണ് ആദ്യ ബാലറ്റില്‍ നോമിനേഷന്‍ ഉറപ്പിച്ചത്. കഴിഞ്ഞ ആഴ്ച ഋഷി സുനാക് ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചതാണ് ബോറിസിന്റെ പതനത്തിലേക്ക് വഴിതുറന്നത്.  ഋഷി സുനാക് മത്സരത്തില്‍

More »

15 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധമെന്ന് ആരോപണം; അധ്യാപികയെ കുറ്റവിമുക്തയാക്കി കോടതി; അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന കേസും തള്ളി; വിദ്യാര്‍ത്ഥിയുടെ നീക്കം തടഞ്ഞതോടെ വിവാഹിതയായ അധ്യാപികയ്ക്ക് എതിരെ കള്ളക്കഥ
 15 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം സ്ഥാപിച്ചെന്നും, അശ്ലീല സന്ദേശങ്ങള്‍ അയച്ചതുമായുള്ള ആരോപണങ്ങളില്‍ വിവാഹിതയായ അധ്യാപികയെ കുറ്റവിമുക്തയാക്കി കോടതി. 46-കാരിയായ അധ്യാപിക റെബേക്കാ വൈറ്റ്ഹഴ്സ്റ്റിന് എതിരെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്. അധ്യാപിക വിദ്യാര്‍ത്ഥിക്ക് സ്തനങ്ങളുടെ ചിത്രങ്ങള്‍ അയച്ചെന്നും, സ്‌കൂളിന് പുറത്തുവെച്ച് കണ്ടുമുട്ടിയെന്നും, കാറില്‍ വെച്ച്

More »

ഇനി ചാന്‍സലര്‍മാരുടെ യുദ്ധം! അടുത്ത പ്രധാനമന്ത്രിയാകാനുള്ള 'ചാന്‍സ്' ഒപ്പിക്കാന്‍ ജനങ്ങളുടെ പോക്കറ്റില്‍ പണം എത്തിക്കുമെന്ന് വാഗ്ദാനം; നികുതി വെട്ടിക്കുറയ്ക്കുമെന്ന് ജാവിദും, സവാഹിയും; പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാന്‍ സുനാക്
 ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്താന്‍ മൂന്ന് ചാന്‍സലര്‍മാരുടെ പോരാട്ടം. രണ്ട് മുന്‍ ചാന്‍സലര്‍മാരും, നിലവിലെ ഒരു ചാന്‍സലറുമാണ് പോരാട്ടത്തിലുള്ളത്. ജനങ്ങളുടെ പോക്കറ്റില്‍ പണമെത്തിക്കുമെന്ന പേരിലാണ് ഈ നേതാക്കള്‍ ഇപ്പോള്‍ വാക്‌പോര് നടത്തുന്നത്.  ബോറിസ് ജോണ്‍സന്റെ ആദ്യ ചാന്‍സലറായിരുന്ന സാജിദ് ജാവിദ് 40 ബില്ല്യണ്‍ പൗണ്ടിന്റെ ടാക്‌സ് കട്ടിംഗാണ് മുന്നോട്ട്

More »

കാമുകന് ഇഷ്ടം ലൈംഗിക പീഡനം പോലുള്ള സെക്‌സ്; ശ്വാസംമുട്ടിച്ച് ബോധംകെട്ട് കിടക്കുമ്പോള്‍ സെക്‌സില്‍ ഏര്‍പ്പെട്ടത് ബലാത്സംഗം പോലെയെന്ന് യുവതി; തര്‍ക്കത്തിനൊടുവില്‍ കാമുകനെ 31-കാരി കുത്തിക്കൊന്നു
 ബലാത്സംഗം പോലുള്ള സെക്‌സിനിടെ യുവതിയെ ശ്വാസം മുട്ടിച്ച് ബോധംകെടുത്തിയതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ കാമുകനെ കുത്തിക്കൊലപ്പെടുത്തി. 31-കാരി ഹെയ്‌ലി കീറ്റിംഗാണ് പങ്കാളിയായ മാത്യൂ വേംലെയ്ടണിനെ നെഞ്ചില്‍ ഒറ്റക്കുത്തിന് തീര്‍ത്ത കേസില്‍ പ്രതിയായിരിക്കുന്നത്. ബ്രിസ്‌റ്റോള്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് 41-കാരനായ പങ്കാളിക്ക് ക്രൂരമായ സെക്‌സ്

More »

അടുത്ത രണ്ടാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കുള്ള വെട്ടിനിരത്തലുകളുടെ ദിനം; ടോറി നേതൃ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നില്‍ ദിവസങ്ങള്‍ മാത്രം; സെപ്റ്റംബര്‍ 5ന് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും
ആരാകും ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി? ഈ ചോദ്യത്തിന് സെപ്റ്റംബര്‍ 5ന് ഉത്തരം ലഭിക്കും. സെപ്റ്റംബറിലെ ആദ്യ ആഴ്ചയില്‍ തന്നെ തന്റെ പിന്‍ഗാമിയെ തീരുമാനിക്കുന്നതോടെ അധികാര കൈമാറ്റം നടത്തി ബോറിസ് ജോണ്‍സണ്‍ നം.10 വിട്ടൊഴിയും.  മൂന്ന് വര്‍ഷവും, ഒരു മാസവും അധികാരത്തില്‍ ഇരുന്ന ശേഷമാണ് ബോറിസ് ജോണ്‍സണ്‍ സ്ഥാനമൊഴിയുന്നത്. 1922 എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് അടുത്ത

More »

'നിങ്ങള്‍ക്കറിവുള്ള മോ ഫറായല്ല ഞാന്‍'! ജീവിതത്തില്‍ കാത്തുസൂക്ഷിച്ച രഹസ്യങ്ങള്‍ വെളിപ്പെടുത്തി ബ്രിട്ടന്റെ ഒളിംപിക് ഹീറോ; സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പിതാവ് കൊല്ലപ്പെട്ടതോടെ ബ്രിട്ടനിലേക്ക് എത്തിയത് അനധികൃത മനുഷ്യക്കടത്തിലൂടെ; യഥാര്‍ത്ഥ നാമം?
 ബ്രിട്ടന്റെ ഒളിംപിക് സൂപ്പര്‍ ഹീറോയാണ് മോ ഫറാ. വര്‍ഷങ്ങളായി ദീര്‍ഘദൂര മത്സര ഓട്ടങ്ങളില്‍ അപ്രമാദിത്വം പുലര്‍ത്തിയിരുന്ന ഈ കുടിയേറ്റക്കാരന്‍ ചില രഹസ്യങ്ങള്‍ ഉള്ളില്‍ സൂക്ഷിച്ചിരുന്നു. സര്‍ പദവി വരെ ലഭിച്ച മോ ഫറാ ഇപ്പോള്‍ ആ രഹസ്യങ്ങളുടെ ചുരുളുകള്‍ നിവര്‍ത്തുകയാണ്.  ബ്രിട്ടനിലേക്ക് അനധികൃത മനുഷ്യക്കടത്തിന് വിധേയമായാണ് എത്തിപ്പെട്ടതെന്ന് മോ ഫറാ വെളിപ്പെടുത്തുന്നു.

More »

ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിച്ച മുഖ്യ പ്രതി അറസ്റ്റില്‍ ; ഹൗണ്‍സ്ലോയില്‍ താമസിക്കുന്ന പ്രതി അറസ്റ്റിലായത് ഡല്‍ഹിയില്‍ നിന്ന്

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ഒരാളെ അറസ്റ്റ് ചെയ്തു യുകെയിലെ ഹൗണ്‍സ്ലോയില്‍ താമസിക്കുന്ന ഉന്ദര്‍ പാന്‍സിംഗ് ഗാബയാണ് അറസ്റ്റിലായ്. ഇയാളെ ഡല്‍ഹിയില്‍ നിന്നാണ് എന്‍ഐഎ

കെയര്‍ വര്‍ക്കര്‍മാരുടെ കുട്ടികള്‍ക്ക് വിസ നിഷേധിക്കാന്‍ കഴിയുമോ? യുകെയുടെ ഇമിഗ്രേഷന്‍ നയത്തിനെതിരെ നിയമനടപടി ആരംഭിച്ച് കുടിയേറ്റ അനുകൂല സംഘടന; കുടുംബങ്ങളെ അകറ്റുന്ന നിയമം വിവേചനപരമെന്ന് ആരോപണം

ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നയങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ പ്രധാനമായും പിടിവീണത് കെയര്‍ വര്‍ക്കര്‍ വിസയിലാണ്. മലയാളികള്‍ ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ വന്‍തോതില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം യുകെയിലെത്തിയത് ഈ വിസാ റൂട്ട് വഴിയാണ്. എന്നാല്‍ ഈ വഴിയടച്ച് കെയര്‍

ഇന്ത്യക്കാര്‍ വിദേശ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന 'പ്രിയപ്പെട്ട രാജ്യം' ഏതാണ്? അത് യുകെയും, കാനഡയുമല്ല; 69% ഇന്ത്യക്കാരും വിദേശ പഠനത്തില്‍ ലക്ഷ്യമിടുന്നത് യുഎസിലേക്ക് പറക്കാന്‍

താങ്ങാന്‍ കഴിയാത്ത ഫീസ്, സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ എന്നിവയ്ക്കിടയിലും വിദേശ പഠനത്തിന് പദ്ധതിയുള്ള 69 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ലക്ഷ്യകേന്ദ്രമായി കാണുന്നത് യുഎസ്. ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്ലോബല്‍ മൊബിലിറ്റി ഇന്‍ഡെക്‌സാണ് ഇക്കാര്യം

അവിഹിത ബന്ധം പുലര്‍ത്തിയ യുവതിക്ക് പുതിയ കാമുകനെ കിട്ടിയതില്‍ രോഷം; 21-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കേസിലെ പ്രതി വിചാരണയുടെ രണ്ടാം ദിനം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

വനിതാ ഷോജംബറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട കുതിരയോട്ട പരിശീലകന്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. 21-കാരി കാറ്റി സിംപ്‌സണനെ കൊലപ്പെടുത്തിയതും, ബലാത്സംഗം ചെയ്തതുമായ കുറ്റങ്ങള്‍ നിഷേധിക്കുന്ന 36-കാരന്‍ ജോന്നാഥന്‍ ക്രൂസ്വെല്ലാണ്

വെയില്‍സിലെ സ്‌കൂള്‍ പ്ലേഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്; സ്‌പെഷ്യല്‍ നീഡ്‌സ് ടീച്ചര്‍ക്കും, ഹെഡ് ഓഫ് ഇയറിനും കുത്തേറ്റു; സഹജീവനക്കാരന്‍ ഓടിയെത്തി വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കി; ഭയചകിതരായി കുട്ടികള്‍

സ്‌കൂളിലെ പ്ലേഗ്രൗണ്ടില്‍ ചോരവീഴ്ത്തി വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്. സ്‌പെഷ്യല്‍ നീഡ്‌സ് അധ്യാപികയ്ക്കും, ഹെഡ് ഓഫ് ഇയറിനുമാണ് കുത്തേറ്റത്. ഓടിയെത്തിയ സഹജീവനക്കാരന്‍ ബലംപ്രയോഗിച്ച് വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കിയതോടെയാണ് അക്രമത്തിന്

റെന്റേഴ്‌സ് റിഫോം ബില്ലിന് എംപിമാരുടെ അംഗീകാരം; കാരണമില്ലാതെ പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നയം അനിശ്ചിതമായി നീളും; വാടകക്കാര്‍ക്ക് സമാധാനമായി കഴിയാനുള്ള അവകാശം മന്ത്രിമാര്‍ നിഷേധിക്കുന്നുവെന്ന് വിമര്‍ശനം

ഗവണ്‍മെന്റിന്റെ റെന്റേഴ്‌സ് റിഫോം ബില്ലിന് അനുകൂലമായി വിധിയെഴുതി എംപിമാര്‍. അകാരണമായി പുറത്താക്കുന്നത് നിരോധിക്കാനുള്ള നയം നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതാണ് കല്ലുകടിയായി മാറുന്നത്. സെക്ഷന്‍ 21 പ്രകാരമുള്ള കാരണം കാണിക്കാതെയുള്ള പുറത്താക്കല്‍