UK News

ബ്രഡിനും ഉരുളന്‍ കിഴങ്ങിനും പാചക വാതകത്തിനും വില കൂടുന്നു ; യുക്രൈന്‍ യുദ്ധം യുകെയിലെ ജനജീവിതത്തെയും സാരമായി ബാധിക്കുന്നു ; ഇനി വിലക്കയറ്റത്തിന്റെ നാളുകളെന്ന് മുന്നറിയിപ്പ്
റഷ്യ യുക്രൈന്‍ യുദ്ധം ലോകത്തെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ്. യുക്രൈനില്‍ നടക്കുന്ന അധിനിവേശത്തിനെതിരെ ശക്തമായ താക്കീതാണ് യുകെയും യുഎസും റഷ്യയ്ക്ക് നല്‍കിയിരിക്കുന്നത്. ഉപരോധങ്ങള്‍ ശക്തമാക്കുന്നതിനിടെ ബ്രിട്ടനിലേക്കുള്ള കയറ്റുമതി റഷ്യ നിര്‍ത്തലാക്കിയത് വരും ദിവസങ്ങളില്‍ തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്. യുകെയിലെ അടിസ്ഥാന ഭക്ഷണ സാധനങ്ങളുടെ വില അമ്പത് ശതമാനം ഉയരും. ചിപ്‌സ് , ഉരുളന്‍കിഴങ്ങ്, ഗോതമ്പുള്‍പ്പെടുത്തിയുള്ള ഭക്ഷ്യ സാധനങ്ങള്‍ എന്നിവയുടെ വില ഉയരുമെന്നാണ് റിപ്പോര്‍ട്ട്.  ഗോതമ്പ് ഇറക്കുമതിയില്‍ റഷ്യയെ യുകെ കൂടുതലായി ആശ്രയിക്കുന്നതിനാല്‍ ഇതു പ്രതികൂലമായി തന്നെ ബാധിക്കും. ഗ്യാസ് വില വര്‍ദ്ധിക്കുന്നതോടെ വരും ദിവസം പ്രതിസന്ധിയുടേതാകും. ഇന്ധനവില വര്‍ദ്ധനവും പച്ചക്കറിയുടെ വില ഉയരുന്നതും സാധാരണക്കാരെ സംബന്ധിച്ച് വെല്ലുവിളി

More »

യുക്രൈന്‍ തലസ്ഥാനമായ കീവ് വീഴ്ത്താനുള്ള ശ്രമവുമായി റഷ്യ ; റഷ്യന്‍ സേനാ വ്യൂഹം കീവിനെ വളയാന്‍ തയ്യാറെടുക്കുന്നു ; ശക്തമായ പ്രതിരോധ നീക്കവുമായി യുക്രൈന്‍ ജനത ; അതിരൂക്ഷമായ യുദ്ധത്തിന് മുന്നൊരുക്കം നടക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളില്‍ വ്യക്തം
യുക്രൈന്‍ പ്രതിരോധത്തെ തകര്‍ക്കാന്‍ പടയൊരുക്കി റഷ്യ. തലസ്ഥാനമായ കീവ് കീഴടക്കാനായുള്ള ശ്രമം തുടരുന്നു. ഇന്നലെ ശക്തമയ വെടിവയ്പ്പ് നടന്നിരുന്നു. നാട്ടുകാര്‍ ഉള്‍പ്പെടെ ശക്തമായ ചെറുത്തുനില്‍പ്പിനാണ് ശ്രമിക്കുന്നത്. അതിനിടെ 40 മൈലോളം നീളത്തില്‍ റഷ്യ ടാങ്കുകളും പീരങ്കികളും ഉപയോഗിച്ച് കീവിനെ വളയാന്‍ ശ്രമിക്കുകയാണെന്നാണ് സൂചന. കീവ് കീഴടക്കിയ ശേഷം ശക്തമായ ആക്രമണത്തിനാണ് പുടിന്‍

More »

വെസ്റ്റ്മിന്‍സ്റ്ററില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സര്‍വീസില്‍ രാജ്ഞി പങ്കെടുക്കില്ല ; യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായതിനാല്‍ ഒഴിവാകുന്നുവെന്ന് ബക്കിംഗ്ഹാം കൊട്ടാരം
വെസ്റ്റ്മിന്‍സ്റ്ററില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സര്‍വീസില്‍ രാജ്ഞി പങ്കെടുക്കില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം. ആദ്യം പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടു മൂലമാണ് ഒഴിവാകാന്‍ കാരണം. 95 കാരിയായ രാജ്ഞിയുടെ ആരോഗ്യത്തെ കുറിച്ച് കൊട്ടാരത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച നടക്കുന്ന

More »

വാഹന ഉടമകള്‍ക്ക് ആശ്വാസമായി എണ്ണവില താഴ്ന്നു; ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പിന്തുണയുമായി യുഎഇ; സൗദിയുമായുള്ള കരാര്‍ പ്രതീക്ഷയാകുന്നു; പണപ്പെരുപ്പവും, ഇന്ധനവിലയും ഭക്ഷ്യവിലയെ മുന്നോട്ട് നയിക്കുമ്പോള്‍ ബോറിസ് രക്ഷകനാകുമോ?
 റഷ്യ ഉക്രെയിന് എതിരായി ആരംഭിച്ച യുദ്ധവും, ഇതിന് എതിരെ അടിച്ചേല്‍പ്പിക്കുന്ന ഉപരോധങ്ങളും എണ്ണ ഉത്പാദനത്തെയും, വിതരണത്തെയും സാരമായി ബാധിക്കുന്നുണ്ട്. തല്‍ഫലമായി ബ്രിട്ടനില്‍ ഇന്ധനവില കുതിച്ചുയരുകയാണ്. ഇതിനിടെ അല്‍പ്പം ആശ്വാസം പകര്‍ന്ന് എണ്ണ വില താഴ്ന്നു. ഇന്ധന വില റെക്കോര്‍ഡ് ഉയരം താണ്ടിയതോടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ യുഎഇ തയ്യാറായതാണ് ഇതിന് കാരണം. സൗദി അറേബ്യയുമായി

More »

ദൈനംദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായ 7-ാം ദിവസവും ഉയര്‍ന്നു; ഒരാഴ്ച കൊണ്ട് 56% കുതിച്ചുചാട്ടം; 71,000 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു; ബ്രിട്ടന്റെ കോവിഡ് തലവേദന വീണ്ടും കൂടുമ്പോള്‍ ഉത്തരമില്ലാതെ വിദഗ്ധര്‍
 ബ്രിട്ടനില്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം ഒതുങ്ങുന്ന ലക്ഷണമില്ല. ദൈനംദിന കേസുകള്‍ക്ക് പുറമെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും ഉയരുന്നത് അധികാരികള്‍ക്ക് തലവേദനയാകുകയാണ്.  കഴിഞ്ഞ 24 മണിക്കൂറില്‍ 71,259 പേര്‍ക്കാണ് ഇന്‍ഫെക്ഷന്‍ സ്ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന

More »

റഷ്യക്കെതിരായ ബ്രിട്ടന്റെ പോരാട്ടം ഇംഗ്ലീഷ് ക്ലബായ ചെല്‍സിയുടെ അടിതെറ്റിക്കുന്നു; റഷ്യക്കാരനായ മുതലാളി റൊമാന്‍ അബ്രാമോവിച്ചിന്റെ ആസ്തികള്‍ മരവിപ്പിച്ചു; ടിക്കറ്റുകളോ, മറ്റ് ഉത്പന്നങ്ങളോ വില്‍ക്കാന്‍ കഴിയുന്നില്ല; കരാറുകളും റദ്ദാകുന്നു?
 റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായുള്ള ബന്ധത്തിന്റെ പേരില്‍ യുകെ റൊമാന്‍ അബ്രാമോവിച്ചിന് എതിരെ ഉപരോധ നടപടികള്‍ കൈക്കൊണ്ടതോടെ ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബായ ചെല്‍സി പ്രതിസന്ധിയില്‍. ക്ലബിന്റെ ഭാവി തന്നെ സംശയത്തിന്റെ നിഴലിലാക്കിയാണ് പ്രശ്‌നം രൂക്ഷമാകുന്നത്. റഷ്യയില്‍ ജനിച്ച അബ്രാമോവിച്ചിന് ക്ലബിന്റെ വില്‍പ്പനയുമായി മുന്നോട്ട് പോകാനും ഉപരോധം

More »

പുടിന്റെ കാരുണ്യം ഇനി വേണ്ട! റഷ്യന്‍ എനര്‍ജിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ എണ്ണ, ഗ്യാസ് ബന്ധം വിച്ഛേദിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കും; പാശ്ചാത്യ ചേരിയെ അണിനിരത്താന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുടെ പുതിയ തന്ത്രം
 റഷ്യയുടെ ഊര്‍ജ്ജം പാശ്ചാത്യ ചേരിയിലുള്ള രാജ്യങ്ങള്‍ക്ക് പോലും ഏറെ പ്രധാനമാണ്. എന്നാല്‍ ഉക്രെയിന് എതിരായ അധിനിവേശം ഈ ആശ്രയത്വത്തില്‍ നിന്നും പിന്‍വാങ്ങാനുള്ള ചിന്തകള്‍ക്ക് ഊര്‍ജ്ജമേകുകയാണ്. റഷ്യയില്‍ നിന്നുമുള്ള ഗ്യാസ്, എണ്ണ ഇറക്കുമതി നിര്‍ത്തലാക്കുന്ന രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ലിസ് ട്രസ്.  റഷ്യന്‍ എനര്‍ജിയെ

More »

ബ്രിസ്‌റ്റോളില്‍ രണ്ട് പരിചയക്കാരെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി ഇറച്ചിവെട്ട് ജോലിക്കാര്‍; കൃഷ്ണമണി ചൂഴ്‌ന്നെടുത്തു, നഖങ്ങള്‍ പറിച്ചെടുത്തു; കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വികൃതമാക്കി ലിവിംഗ് റൂമില്‍ പ്രദര്‍ശിപ്പിച്ചു?
 ബ്രിസ്റ്റോളിനെ ഞെട്ടിച്ച് നടന്ന ഇരട്ട കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ട് പരിചയക്കാരെയാണ് ഇറച്ചിവെട്ട് തൊഴിലാളികള്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വികൃതമാക്കിയത്.  21-കാരന്‍ അയോനട്ട് വാലെന്റിന് ബൊബോക്, 45-കാരന്‍ ജേക്കബ് ബെബെ ചെര്‍സ് എന്നിവരാണ് കൊലപാതക കേസില്‍ വിചാരണ നേരിടുന്നത്. ബ്രിസ്റ്റോള്‍ ഈസ്റ്റണില്‍ വെച്ചാണ് കഴിഞ്ഞ വര്‍ഷം

More »

സൂപ്പര്‍മാര്‍ക്കറ്റ് കാര്‍ പാര്‍ക്കില്‍ വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ട ടീച്ചിംഗ് അസിസ്റ്റന്റിന് ആറ് വര്‍ഷം ജയില്‍ശിക്ഷ; 14-കാരന്റെ ഇല്ലാത്ത കാമുകിയുടെ അമ്മയായി രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് 23-കാരി നടത്തിയ നീക്കം ജയിലില്‍ കലാശിച്ചു
 സൂപ്പര്‍മാര്‍ക്കറ്റിന്റെ കാര്‍ പാര്‍ക്കിംഗില്‍ 14 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ട ടീച്ചിംഗ് അസിസ്റ്റന്റിന് ആറ് വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. കൗമാരക്കാരന്‍ ഇതേ പ്രായത്തിലുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും, താന്‍ പെണ്‍കുട്ടിയുടെ അമ്മയാണെന്നും തെറ്റിദ്ധരിപ്പിച്ച 23-കാരി ഹന്നാ ഹാരിസാണ് ജയിലിലായത്.  ഹെര്‍ട്‌സിലെ ഹോഡെസ്ഡണിലുള്ള

More »

'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണ്'! 13 ബലാത്സംഗങ്ങള്‍ നടത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ; യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി; ഇരകളില്‍ 13 തികയാത്ത കുട്ടികളും

ഇരയെ കെട്ടിയിട്ട് കാറില്‍ തട്ടിക്കൊണ്ട് പോകവെ 'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണെന്ന്' പറയുകയും, 13 ബലാത്സംഗങ്ങള്‍ നടത്തുകയും ചെയ്ത മെറ്റ് പോലീസ് ഓഫീസര്‍ ക്ലിഫ് മിച്ചെലിന് ആജീവനാന്ത ജയില്‍ശിക്ഷ. 10 ബലാത്സംഗ കേസുകള്‍, 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത മൂന്ന് കേസുകളും,

യുകെയിലെ പുകവലി അവസാനിപ്പിക്കാനുള്ള അവസരം തല്ലിക്കെടുത്തിയത് വര്‍ക്ക് ഫ്രം ഹോം; ഒരു ദശകമായി കുറഞ്ഞുവന്ന സിഗററ്റ് പുകയ്ക്കുന്നവരുടെ എണ്ണം മഹാമാരി കാലത്ത് സ്തംഭനാവസ്ഥയിലെത്തിയെന്ന് കണ്ടെത്തല്‍

മഹാമാരി കാലത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ എണ്ണമേറിയതാണ് ബ്രിട്ടനിലെ പുകവലി നിരക്ക് സ്തംഭനാവസ്ഥയിലേക്ക് മാറ്റിയതെന്ന് ഗവേഷകര്‍. ഒരു ദശകത്തിലേറെയായി ദിവസേന വലിച്ച് കൂട്ടുന്ന സിഗററ്റുകളുടെ എണ്ണത്തില്‍ നേരിട്ടിരുന്ന കുറവാണ് ഈ കാലയളവില്‍ തടസ്സപ്പെട്ടതെന്ന് കണക്കുകള്‍

ഹൈനോള്‍ട്ടില്‍ സ്‌കൂളിലേക്ക് പോയ 14-കാരനെ വെട്ടിക്കൊല്ലുകയും, പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ വെട്ടേല്‍ക്കുകയും ചെയ്ത കേസ്; അക്രമിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി; കുട്ടിയ്ക്ക് അപകടസൂചന നല്‍കാന്‍ ശ്രമിച്ചെങ്കിലും വിനയായത് ഹെഡ്‌ഫോണ്‍

സ്‌കൂളിലേക്ക് നടന്ന് പോകുകയായിരുന്ന 14-കാരനെ വെട്ടിക്കൊന്ന പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ഹൈനോള്‍ട്ടില്‍ വടിവാള്‍ അക്രമണം നടക്കുന്നതിന് ഇടയില്‍ ചെന്നുപെട്ടതോടെയാണ് ഡാനിയേല്‍ ആന്‍ജോറിന്‍ വെട്ടേറ്റ് മരിച്ചത്. നോര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ നടന്ന അക്രമസംഭവങ്ങളില്‍ നാല്

അനധികൃത കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് തന്നെ നീക്കിത്തുടങ്ങി; രാജ്യം ഒട്ടാകെ ഇമിഗ്രേഷന്‍ റെയ്ഡ് നടത്തി ബോര്‍ഡര്‍ പോലീസ്; നാടുകടത്തല്‍ വിമാനങ്ങള്‍ പറക്കുന്നതിന് മുന്‍പ് മുങ്ങിയവരെയും പൊക്കി

റുവാന്‍ഡ ബില്‍ നിയമമായി മാറിയതോടെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി ബോര്‍ഡര്‍ പോലീസ്. ആദ്യ ഘട്ട അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയയ്ക്കാനായി വീടുകളില്‍ നിന്നും പുറത്തിറക്കുന്ന നാടകീയ രംഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ

ഇന്ത്യന്‍ വംശജയ്ക്ക് ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് ഋഷി സുനാക്; സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച 19-കാരി ഗ്രേസ് ഒ'മാലി കുമാറിന്റെ ജീവത്യാഗത്തിന് മരണാനന്തരം അംഗീകാരം ലഭിച്ചേക്കും

നോട്ടിംഗ്ഹാമില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച ഗ്രേസ് ഒ'മാലി കുമാറിന് മരണാനന്തരം ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് പ്രധാനമന്ത്രി ഋഷി സുനാക്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്ന 19-കാരി ഗ്രേസും, സുഹൃത്ത്

എന്‍എച്ച്എസില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുതിച്ചുയരുന്നു ; ഇന്നു മുുതല്‍ പത്തു പൗണ്ട് അധികം നല്‍കേണ്ടിവരും ; സാധാരണക്കാര്‍ക്ക് മേല്‍ അധിക ഭാരം നല്‍കുന്ന നടപടി

എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഉയരുന്നു. ഇന്നു മുതല്‍ ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. ഓരോ ഇനത്തിലും പത്തു പൗണ്ട് വര്‍ദ്ധനവാണ് നിലവില്‍ വരുന്നത്. സാധാരണക്കാരുടെ മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവേ