സൗത്ത് ഓസ്‌ട്രേലിയയിലെ ഒരു പബ് കൊറോണ നിയമങ്ങള്‍ ലംഘിച്ച് ഫ്രന്റ് ബാറില്‍ മദ്യം വിളമ്പി പുലിവാല്‍ പിടിച്ചു; ലൈസന്‍സ് ഉടമയും മറ്റ് നാല് കസ്റ്റമര്‍മാരും നിയമവിരുദ്ധമായി മുന്‍വശത്തിരുന്ന് മദ്യപിച്ചു

സൗത്ത് ഓസ്‌ട്രേലിയയിലെ ഒരു പബ് കൊറോണ നിയമങ്ങള്‍ ലംഘിച്ച് ഫ്രന്റ് ബാറില്‍ മദ്യം വിളമ്പി പുലിവാല്‍ പിടിച്ചു; ലൈസന്‍സ് ഉടമയും മറ്റ് നാല് കസ്റ്റമര്‍മാരും നിയമവിരുദ്ധമായി മുന്‍വശത്തിരുന്ന് മദ്യപിച്ചു
സൗത്ത് ഓസ്‌ട്രേലിയയിലെ ഒരു പബ് കൊറോണ നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തി അതിന്റെ ഫ്രന്റ് ബാറില്‍ ഡ്രിങ്ക്‌സുകള്‍ സെര്‍വ് ചെയ്തതിനെ തുടര്‍ന്ന് 50,60 ഡോളര്‍ പിഴ അടക്കാന്‍ നിര്‍ബന്ധിതമായി. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം രാത്രി പത്ത് മണിക്ക് ഈ പബിന്റെ മുന്‍വശത്തെ ഡോറുകള്‍ തുറന്ന് കിടക്കുന്നത് കണ്ട് ഇവിടേക്ക് പോലീസ് കുതിച്ചെത്തുകയും ഈ പബിന്റെ ലൈസന്‍സ് ഉടമയും മറ്റ് നാല് കസ്റ്റമര്‍മാരും മദ്യപിക്കുന്നത് പോലീസ് കണ്ടെത്തുകയുമായിരുന്നു. ഇവര്‍ നിയമം ലംഘിച്ച് മദ്യപാനത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് കൊറോണ നിയമങ്ങള്‍ ലംഘിച്ച് മദ്യം നല്‍കിയെന്ന കുറ്റം പബിന് മേല്‍ ചുമത്തുകയായിരുന്നു പോലീസ്. ഇതിന് പുറമെ നാല് പേര്‍ ഒരുമിച്ചിരുന്ന് ശാരീരിക അകലം പാലിക്കാതെ മദ്യപിച്ചുവെന്ന കുറ്റവും പബിന്റെ മേല്‍ ചുമത്താനൊരുങ്ങുകയാണ് ഞങ്ങള്‍ പ്രവാസികള്‍. നിയമം ലംഘിച്ച് ഇവിടെ മദ്യപിച്ചിരുന്ന കസ്റ്റമാരില്‍ നി്‌നനും 1060 ഡോളര്‍ ഈടാക്കാനും നീക്കമുണ്ട്. പോര്‍ട്ട് ഓഗസ്റ്റയില്‍ 1060 സ്‌പോട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഇവിടെ ചൊവ്വാഴ്ച ലോക്ക്ഡൗണ് നിയമങ്ങള്‍ ലംഘിച്ച് നിരധി പേര്‍ എത്തിച്ചേര്‍ന്നിരുന്നുവെന്നും ഉച്ചക്ക് 13 ത്തി അര ആകുമെന്നാണ് മുന്നറിയിപ്പ്. അഡെലയ്ഡിലെ 26 കാരിയെ പല വട്ടം ലോക്ക്ഡൗണ് നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന പേരിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ നിയമം ലംഘിച്ച് സ്‌പോട്ട് ഫൈനിനും മറ്റും ഇരകളാകുന്നത് പെരുകുന്നതിനിടെയാണ് അധികൃതര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്.

Other News in this category



4malayalees Recommends